നീലേശ്വരം: കുതിച്ചൊഴുകുന്ന പുഴയിലൂടെയും വെള്ളച്ചാട്ടത്തിലൂടെയും അതിവിദഗ്ധമായി കയാക്കുകള്‍ തുഴയാന്‍ പഠിപ്പിക്കുന്ന രസകരമായ പരിശീലന ശില്പശാല ലോക ടൂറിസം ദിനത്തില്‍ കൗതുകമായി. സംസ്ഥാന സര്‍ക്കാരിന്‍റെ നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ കമ്യൂണിറ്റി സ്‌കാന്‍ പാര്‍ക്കും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുകതമായി യംഗ് വിന്‍ഡ് എന്ന സാഹസിക കമ്പനിയുടെ സഹായത്തോടെയാണ് കയാക്കിംഗ് പരിശീലനം കയ്യൂര്‍ കയാക്കിംഗ് പാര്‍ക്കില്‍ സംഘടിപ്പിച്ചത്.

ജില്ലയില്‍ ഇത്തരമൊരു പരിശീലനം ആദ്യമാണ്. കയാക്കിംഗ് എന്ന സാഹസിക വിനോദത്തെ കൂടുതല്‍ ജനകീയമാക്കുകയും അതിന്‍റെ ടൂറിസം സാധ്യതകളെ കണ്ടെത്തുന്നതിനുമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. എട്ടു വയസിനു മുകളിലുള്ളവര്‍ക്കാണ് പരിശീലനം അനുവദിച്ചത്. പങ്കെടുത്ത 16 പേരില്‍ രണ്ടു കുട്ടികളും എട്ടുപേര്‍ സ്ത്രീകളുമാണ്.

സാഹസിക കയാക്കിംഗ് നിയന്ത്രണം, തുഴയാന്‍, അതിനെ ഒഴുക്കിനെതിരെ തിരിച്ചു നിര്‍ത്തേണ്ടത്, പെട്ടെന്ന് അപകടം സംഭവിക്കുമ്പോള്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍, രാജ്യാന്തരതലത്തിലുള്ള കയാക്കിംഗ് രീതികള്‍ എന്നിവയൊക്കെ ശില്പശാലയുടെ ഭാഗമായി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സിന്‍റെ ഗോവയിലെ ട്രെയിനറായ അശോകന്‍റെ നേതൃത്വത്തിലായിരുന്നു ശില്പശാല. രാവിലെ ഏഴു മുതല്‍ 11 വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറു വരെയും രണ്ടു ഘട്ടങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്.

കാര്യങ്കോട് പുഴയുടെ ഇരുവഴികളില്‍ പാലായി, നീലായി, കൂക്കോട്ട് ഭാഗത്ത് പല ചെറുവഞ്ചികളിലായി തുഴയാനുള്ള അവസരവും ഒരുക്കി. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കി. അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സെന്‍റര്‍ ഹെഡ് സുസ്മിത് എസ്. മോഹന്‍, ഡിടിപിസി സെക്രട്ടറി ലിജോ, കയാക്കിംഗ് പാര്‍ക്ക് മാനേജര്‍ സ്റ്റാന്‍ലി, യംഗ് വിന്‍ഡ് സിഇ ഐറിഷ് വത്സമ്മ എന്നിവര്‍ പങ്കെടുത്തു.