കാഞ്ഞങ്ങാട്: ദേശീയപാതയിൽ ഗതാഗതത്തിന് തുറന്നുകൊടുത്ത മാവുങ്കാല്‍ മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് തകര്‍ന്ന നിലയില്‍. പാലത്തിന്‍റെ മധ്യഭാഗത്തായി കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പൂര്‍ണമായും പുറത്തേക്ക് കാണുന്നുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടാനില്ലെന്നും പാലത്തിന്‍റെ രണ്ടു ഭാഗങ്ങളെ യോജിപ്പിക്കുന്നിടത്തെ താത്കാലിക കോണ്‍ക്രീറ്റ് ആണ് അടര്‍ന്നതെന്നും ഇതിനുമേല്‍ വീണ്ടും കോണ്‍ക്രീറ്റ് ചെയ്യാനുള്ളതാണെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു.