പുനലൂർ: ശബരിമല തീർഥാടകർക്ക് പ്രയോജനപ്പെടുന്നവിധം ശബരി റെയിൽ പാത പുനലൂർ വരെ നീട്ടി കൊല്ലം - ചെങ്കോട്ട റെയിൽവേ ലൈനുമായി ബന്ധിപ്പിക്കണമെന്ന് കൊല്ലം ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.

കാലടി സ്റ്റേഷൻ വരെ എത്തി നിലച്ചുനിൽക്കുന്ന പാത നിർമാണം ഉടൻ തന്നെ പുനരാരംഭിച്ച് സമയബന്ധിതമായി പൂർത്തീകരിക്കണം. ഇക്കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളും റെയിൽവേയും വേണ്ട ശുഷ്കാന്തി പുലർത്തുകയും പ്രവൃത്തികൾ ത്വരിതപ്പെടുത്തുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു.

മാമ്പഴത്തറ - അച്ചൻകോവിൽ വഴി ചെങ്കോട്ടയിൽ എത്തുന്ന തരത്തിൽ തുരങ്കങ്ങളും എലിവേറ്റഡ് ലൈനുകളും മറ്റും ഉൾക്കൊള്ളിച്ച് പുതിയ റയിൽപ്പാത നിർമിച്ചാൽ പുനലൂരിൽ നിന്ന് ഒരു മണിക്കൂർ കൊണ്ട് ചെങ്കോട്ടയിൽ എത്തിച്ചേരാൻ സാധിക്കും.

കൊല്ലം - ചെങ്കോട്ട റൂട്ടിൽ പാസഞ്ചേഴ്സ് അസോസിയേഷൻ നിരന്തരം ആവശ്യപ്പെടുന്ന പഴനി വഴി തിരുവനപുരം - കോയമ്പത്തൂർ, കൊല്ലം - തിരുച്ചെന്തൂർ മെമു, കൊല്ലം - മധുര മെമു ; ബംഗ്ളൂർ, മംഗലാപുരം ഭാഗങ്ങളിലേക്ക് പുതിയ സർവീസുകൾ , ചെങ്കോട്ടയിൽ അവസാനിക്കുന്ന മയിലാടും തുറൈ എക്സ്പ്രസ് കൊല്ലത്തേക്കു ദീർഘിപ്പിക്കൽ, താംബരം എസി എക്സ്പ്രസ് സർവീസുകൾ എന്നിവ അടിയന്തിരമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കോച്ചുകളുള്ള ട്രയിൻ സർവീസുകൾ നടത്തുന്നതിന് റെയിൽവേ അംഗീകാരം നൽകിയ സ്ഥിതിക്ക് പ്ലാറ്റ് ഫോമുകളുടെ നീളവും ഉയരവും വർധിപ്പിക്കണം. പുനലൂർ സബ്സ്റ്റേഷനിലെ വൈദ്യുതികരണം, മേൽപ്പാലങ്ങളുടെ നിർമാണം എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ടു വച്ചു.

പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. എൻ.ചന്ദ്രമോഹനന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ രാജഗോപാൽ, ദിപു രവി, അജീഷ് പുന്നല , ലീ, സുമേഷ്,രമേശ് അവണൂർ, വി. അനിൽകുമാർ, സന്തോഷ് വെട്ടിക്കവല എന്നിവർ പ്രസംഗിച്ചു.