പുരാവസ്തു തട്ടിപ്പുകേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരായ ഹര്‍ജി പിന്‍വലിച്ചു
പുരാവസ്തു തട്ടിപ്പുകേസ്: അന്വേഷണ  ഉദ്യോഗസ്ഥനെതിരായ ഹര്‍ജി പിന്‍വലിച്ചു
Tuesday, April 9, 2024 12:41 AM IST
കൊച്ചി: മോന്‍സൻ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പുകേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരേ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഡിവൈഎസ്പി റസ്റ്റം തന്‍റെ കൈയിൽനിന്നു പണം കൈപ്പറ്റിയെന്നാരോപിച്ചു യാക്കൂബ് പുരയിലാണ് ഹര്‍ജി നല്‍കിയത്.

ഉദ്യോഗസ്ഥന്‍ അധികാര ദുര്‍വിനിയോഗവും ചുമതലയില്‍ വീഴ്ചയും നടത്തിയെന്നാരോപിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, ഐജി ഗുഗലോത്ത് ലക്ഷ്മൺ തുടങ്ങിയവരടക്കമുള്ളവരെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയശേഷം നേരിട്ടും മറ്റു ചിലര്‍ മുഖേനയും ഫോണിലൂടെയും തന്നെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇന്നലെ ഹര്‍ജി പരിഗണിക്കവേ പിന്‍വലിക്കുന്നതായി ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.