സിദ്ധാർഥന്‍റെ മരണം: സിബിഐ പരിശോധന നടത്തി
സിദ്ധാർഥന്‍റെ മരണം: സിബിഐ പരിശോധന നടത്തി
Tuesday, April 9, 2024 12:41 AM IST
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് ജെ.എസ്. സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സംഘം വെറ്ററിനറി കോളജ് ഹോസ്റ്റലിൽ പ്രാഥമിക പരിശോധന നടത്തി.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണു സിബിഐ സംഘം പൂക്കോട് കാന്പസിലെത്തിയത്. സിദ്ധാർഥൻ ശാരീരിക, മാനസിക പീഡനത്തിനിരയായ ഹോസ്റ്റലിന്‍റെ നടുമുറ്റവും മുറികളും കെട്ടിത്തൂങ്ങിയ നിലയിൽ കണ്ട ശുചിമുറിയും സംഘം പരിശോധിച്ചു. ഡൽഹിയിൽനിന്നുള്ള നാലുപേരാണ് സിബിഐ സംഘത്തിലുള്ളത്.


മലയാളികളായ ഉദ്യോസ്ഥർ അടുത്ത ദിവസം അന്വേഷണസംഘത്തിന്‍റെ ഭാഗമാകും. മൊഴി നൽകുന്നതിന് ഇന്ന് വൈത്തിരിയിലെ ക്യാന്പ് ഹൗസിൽ ഹാജരാകാൻ സിദ്ധാർഥന്‍റെ പിതാവിനു നിർദേശം നൽകിയിട്ടുണ്ട്.

സിബിഐ സംഘം വയനാട് ജില്ലാ പോലീസ് മേധാവി, കൽപ്പറ്റ ഡിവൈഎസ്പി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ ഡൽഹി യൂണിറ്റാണ് എഫ്ഐആർ തയാറാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.