ചൂട് കടുക്കും; പത്തിടങ്ങളിൽ താപനില 40 ഡിഗ്രി കടന്നു
ചൂട് കടുക്കും; പത്തിടങ്ങളിൽ  താപനില 40 ഡിഗ്രി കടന്നു
Tuesday, April 9, 2024 1:32 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ പകൽ താപനില ഉയർന്ന തോതിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. 40.7 ഡിഗ്രി സെൽഷസാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് പകൽതാപനില ഉയർന്ന തോതിൽ തന്നെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇന്നലെ സംസ്ഥാനത്ത് പത്തിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷസ് പിന്നിട്ടു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് 42.2 ഡിഗ്രി സെൽഷസ് ചൂട് രേഖപ്പെടുത്തി.

ജില്ലയിലെ മലന്പുഴയിൽ 41.9 ഡിഗ്രിയും മംഗളം ഡാം പ്രദേശത്ത് 40.3 ഡിഗ്രിയും മങ്കരയിൽ 44.5 ഡിഗ്രിയും ഒറ്റപ്പാലത്ത് 41.2 ഡിഗ്രിയും പോത്തുണ്ടിയിൽ 42 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി.
ഇതിനു പുറമെ കാസർഗോഡ് ജില്ലയിലെ പനത്തൂരിൽ 40.6 ഡിഗ്രിയും മലപ്പുറം ജില്ലയിലെ നിലന്പൂരിൽ 40.5 ഡിഗ്രിയും തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിൽ 40.2 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.


ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ശരാശരിക്കും മുകളിൽ രണ്ടു മുതൽ നാല് ഡിഗ്രി വരെയുള്ള വർധനവ് കൂടിയ താപനിലയിൽ ഉണ്ടാകുമെന്നാണ് നിഗമനം.

പാലക്കാട് ജില്ലയിൽ 41 ഡിഗ്രി വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകലിൽ താപനില 38 ഡിഗ്രി വരെയും എറണാകുളം, കണ്ണൂർ, ആലപ്പുഴ ജില്ലയിൽ താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ താപനില 36 ഡിഗ്രി വരെയും ഉയരാനാണ് സാധ്യത.

ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.