യുവതിയും രണ്ടു മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍
യുവതിയും രണ്ടു മക്കളും  വീടിനുള്ളില്‍ മരിച്ച നിലയില്‍
Wednesday, April 10, 2024 12:29 AM IST
ചീമേനി (കാസര്‍ഗോഡ്): പഞ്ചായത്ത് ജീവനക്കാരിയായ യുവതിയും രണ്ട് ആണ്‍മക്കളും വീടിനകത്ത് മരിച്ച നിലയില്‍. ചീമേനി ചെമ്പ്രകാനം ഈസ്റ്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ചോയ്യങ്കോട് കെഎസ്ഇബി സബ് എന്‍ജിനിയര്‍ രഞ്ജിത്തിന്‍റെ ഭാര്യയും പെരിങ്ങോം-വയക്കര പഞ്ചായത്തിലെ യുഡി ക്ലര്‍ക്കുമായ ചെമ്പ്രകാനം-പെരുന്തോല്‍ കോളനി റോഡിലെ പി. സജന (31), മക്കളായ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഗൗതം (ഒമ്പത്), യുകെജി വിദ്യാര്‍ഥി തേജസ്(നാല്) എന്നിവരെയാണു കിടപ്പുമുറിയിലും തൊട്ടടുത്ത ഷെഡിലുമായി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചീമേനി വിവേകാനന്ദ വിദ്യാമന്ദിര്‍ വിദ്യാര്‍ഥികളാണു കുട്ടികള്‍. വീടിന്‍റെ മുകള്‍നിലയിലെ മേല്‍ക്കൂരയിലുള്ള ജിഐ ഷീറ്റിന്‍റെ പൈപ്പില്‍ കെട്ടിയ ഷാള്‍ കഴുത്തില്‍ മുറുകി മരിച്ച നിലയിലാണ് സജനയെ കണ്ടെത്തിയത്. കൈയില്‍നിന്നു ചോര വാര്‍ന്നുപോകുന്ന നിലയിലുമായിരുന്നു.

മക്കള്‍ രണ്ടു പേരും മുകളിലെ വടക്ക് ഭാഗത്തുള്ള കിടപ്പുമുറിയില്‍ നിലത്ത് കിടക്കയില്‍ മരിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ 12.30 ഓടെ വീട്ടിലെ താഴത്തെ നിലയിലുണ്ടായിരുന്ന രഞ്ജിത്തിന്‍റെ പിതാവ് ശിവശങ്കരന്‍ ഉച്ചഭക്ഷണത്തിനായി കുട്ടികളെ വിളിക്കാന്‍ മുകളിലെത്തിയപ്പോഴാണു ദാരുണ സംഭവം നാട്ടുകാരറിയുന്നത്.

മക്കളെ കഴുത്തു മുറുക്കി കൊന്ന് അമ്മ ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങള്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. സജനയുടെ ഭര്‍ത്താവ് രഞ്ജിത്ത് വയനാട് മാനന്തവാടി സ്വദേശിയാണ്. ചീമേനി ഞണ്ടാടി കോറ റോഡിലെ പാടിയില്‍ നാരായണന്‍റെയും യമുനയുടെയും മകളാണു സജന. സഹോദരങ്ങള്‍: ഷനോജ്(ജല അഥോറിറ്റി കാസര്‍ഗോഡ്), സജിനി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.