ഗാര്‍ഹിക പീഡനം; ഉത്തരവുകള്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി
ഗാര്‍ഹിക പീഡനം; ഉത്തരവുകള്‍  നടപ്പാക്കുന്നില്ലെന്നാരോപിച്ച്  ഹൈക്കോടതിയില്‍ ഹര്‍ജി
Wednesday, April 10, 2024 12:29 AM IST
കൊച്ചി: ഗാര്‍ഹിക പീഡന സംരക്ഷണവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ചു ഹൈക്കോടതിയില്‍ ഹര്‍ജി. ഇരകള്‍ക്ക് അനുകൂലമായി കോടതികള്‍ ഉത്തരവിട്ടാലും നടപ്പാക്കാനാകുന്നില്ലെന്നും കേന്ദ്രനിയമമായതിനാല്‍ ഇതിനനുസൃതമായി ചട്ടങ്ങള്‍ക്കു രൂപം നല്‍കണമെന്നുമാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ് ഹര്‍ജി നല്‍കിയത്.

ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പാക്കാന്‍ ജില്ല, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ പ്രൊട്ടക്‌ഷന്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തിനിരയായ തനിക്ക് അനുകൂലമായി മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാത്തതു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്.


ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരടക്കം എതിര്‍കക്ഷികളോട് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വിശദീകരണം തേടി. മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കണമെന്നും സാധ്യമല്ലെങ്കില്‍ എന്തുകൊണ്ടെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഭര്‍തൃവീട്ടില്‍ പീഡനത്തിനിരയായതോടെയാണ് അനാഥയായ താന്‍ സംരക്ഷണം തേടി ലീഗല്‍ സര്‍വീസ് അഥോറിറ്റി വഴി കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇരയ്ക്കു താമസസൗകര്യമൊരുക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടെങ്കിലും ചട്ടങ്ങളില്ലാത്തിതിനാല്‍ ഉത്തരവ് നടപ്പാക്കാനായില്ല. ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഉത്തരവിട്ടില്ല. തുടര്‍ന്നാണു നിയമനടപടി സ്വീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.