അച്ഛന്‍റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണു നടക്കുന്നതെന്നു കെ. മുരളീധരൻ
അച്ഛന്‍റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണു  നടക്കുന്നതെന്നു കെ. മുരളീധരൻ
Wednesday, April 10, 2024 12:29 AM IST
തൃശൂർ: അച്ഛന്‍റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണു നടക്കുന്നതെന്നും അമ്മയുടെ ഓർമദിനത്തിൽ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാൻ പറ്റിയെന്നും കെ. മുരളീധരന്‍ എംപി.

പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു ബിജെപി അംഗത്വം നൽകിയ പദ്മജ വേണുഗോപാലിന്‍റെ നടപടിക്കെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“പദ്മജയുടേതു തരംതാഴ്ന്ന രാഷ്‌ട്രീയപ്രവൃത്തിയാണ്. 26 കഴിയട്ടെ, അതു കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം. എന്‍റെ അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികൾക്കു വിട്ടുകൊടുക്കില്ല. ഈ വർഗീയശക്തികളെ തൃശൂരിൽനിന്നു തുടച്ചുനീക്കുമെന്ന് അമ്മയുടെ ഓർമദിനത്തിൽ പ്രതിജ്ഞയെടുക്കുന്നു. ബിജെപിയിൽ പോയതു പദ്മജയുടെ കൂടെനടക്കുന്ന കുറച്ചുപേരാണ്”- മുരളീധരൻ പറഞ്ഞു.


കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ ഇരുപതു പേർക്കാണു പദ്മജ ബിജെപി അംഗത്വം നൽകിയത്. സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്‍റ് അനീഷ്കുമാർ, സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കോൺഗ്രസ് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു മുരളീമന്ദിരത്തിനു മുമ്പിൽ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.

ചടങ്ങിനുശേഷം, കോൺഗ്രസ് വിട്ടവർ പദ്മജയുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലെത്തി പ്രാർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.