കൂടുതൽ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ബിജെപിയിലേക്കു വരുമെന്നു പദ്മജ
കൂടുതൽ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും  ബിജെപിയിലേക്കു വരുമെന്നു പദ്മജ
Wednesday, April 10, 2024 12:29 AM IST
തൃശൂർ: കൂടുതൽ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ബിജെപിയിലേക്കു വരുമെന്നു പദ്മജ വേണുഗോപാൽ. കോണ്‍ഗ്രസ് പ്രവർത്തകരായ മുപ്പതോളം പേർ ബിജെപിയിലേക്കു ചേരുന്ന ചടങ്ങിൽ പങ്കെടുക്കാൻ പൂങ്കുന്നം മുരളീമന്ദിരത്തിലെത്തിയതായിരുന്നു പദ്മജ.

തെരഞ്ഞെടുപ്പു കഴിയുന്നതോടെ കോണ്‍ഗ്രസിൽനിന്നു ബിജെപിയിലേക്ക് ഒഴുക്കുണ്ടാകും. വർഷങ്ങളായി മടുപ്പുള്ളവരാണ് ഇപ്പോൾ പാർട്ടിവിട്ടു വന്നുകൊണ്ടിരിക്കുന്നത്. ഇലക്‌ഷൻ കഴിയുന്നതോടെ നേതാക്കളടക്കമുള്ളവർ കോണ്‍ഗ്രസ് വിട്ടുവരും.

കോണ്‍ഗ്രസിനു ഫണ്ടില്ലെങ്കിൽ രാഹുലും പ്രിയങ്കയും എങ്ങനെ ഹെലികോപ്റ്ററിൽ യാത്ര ചെയ്യുമെന്നു പദ്മജ ചോദിച്ചു. സ്ഥിരം കാലുവാരലുകാരായ കോണ്‍ഗ്രസ് ഇക്കുറിയും കാലുവാരുമെന്നും അവരുടെ സ്വഭാവം അതാണെന്നും പദ്മജ പറഞ്ഞു.


കല്യാണിക്കുട്ടിയമ്മയുടെ 31-ാം ശ്രാദ്ധദിനത്തിലാണ് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപി അംഗത്വമെടുത്തത്. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് മനു, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാധാകൃഷ്ണൻ, എ.ആർ. മനോജ്, രാധാകൃഷ്ണൻ കൊട്ടിലിങ്ങൽ തുടങ്ങിയവരാണ് ബിജെപിയിൽ ചേർന്നത്.

ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.കെ. അനീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, സംസ്ഥാനസെക്രട്ടറി എ. നാഗേഷ്, നേതാക്കളായ ബിജോയ് തോമസ്, വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, രഘുനാഥ് സി. മേനോൻ, മാള മോഹനൻ, വിപിൻ ഐനിക്കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.