സാമൂഹിക തിന്മകള്‍ക്കെതിരേ ജാഗ്രതയോടെ സഭ മുന്നോട്ടുപോകും: കെസിബിസി ജാഗ്രതാ കമ്മീഷന്‍
സാമൂഹിക തിന്മകള്‍ക്കെതിരേ ജാഗ്രതയോടെ സഭ  മുന്നോട്ടുപോകും: കെസിബിസി ജാഗ്രതാ കമ്മീഷന്‍
Wednesday, April 10, 2024 12:29 AM IST
കൊച്ചി: ഭീകരവാദവും പ്രണയ ചതികളും ഈ കാലഘട്ടത്തിലെ ചില യാഥാര്‍ഥ്യങ്ങളാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍.

ഇതിന്‍റെ വാസ്തവം ഉള്‍ക്കൊണ്ടു കേരള കത്തോലിക്കാ സഭ പലപ്പോഴും ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്. നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും ഒപ്പം സമൂഹത്തിന്‍റെ അജ്ഞതയും മുതലെടുത്തുകൊണ്ട് ചില തത്പരകക്ഷികള്‍ നടത്തിവരുന്ന ഗൂഢനീക്കങ്ങള്‍ പലപ്പോഴും തുറന്നുകാണിക്കുകയുണ്ടായിട്ടുണ്ടെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്‌പെഷല്‍ മാര്യേജ് ആക്ടിന്‍റെ ദുരുപയോഗം പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്നതിനു കാരണമാകുന്നത് പലപ്പോഴായി സര്‍ക്കാരിനുമുന്നില്‍ ചൂണ്ടിക്കാണിച്ചിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. ഭരണ സംവിധാനങ്ങള്‍ ഇത്തരം വിഷയങ്ങളെ പതിവായി അവഗണിക്കുകയും മാധ്യമങ്ങള്‍ പലപ്പോഴും വാസ്തവങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സഭാനേതൃത്വം വിശ്വാസികള്‍ക്ക് ബോധവത്കരണം നടത്തുന്നതിനെ ആരും അസ്വസ്ഥതയോടെയും തെറ്റിദ്ധാരണാജനകമായും സമീപിക്കേണ്ടതില്ല.


സമൂഹത്തിന്‍റെ അജ്ഞത നീക്കുന്നതിനും യുവജനങ്ങള്‍ കെണികളില്‍ അകപ്പെടുന്നത് തടയുന്നതിനും ഉതകുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായും സാമൂഹികതിന്മകള്‍ക്കെതിരേ നിതാന്ത ജാഗ്രതയോടെയും സഭാനേതൃത്വവും രൂപതകളും മുന്നോട്ടുപോകുകതന്നെ ചെയ്യും. ജാഗ്രതാസമിതികള്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.