""മോദിയെ താഴെയിറക്കണം, പിണറായിയുടെ ദുർഭരണത്തിന് അറുതി വരുത്തണം''
  മോദിയെ താഴെയിറക്കണം, പിണറായിയുടെ ദുർഭരണത്തിന് അറുതി വരുത്തണം
Wednesday, April 10, 2024 1:41 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലെ അതികായനായ എ.കെ. ആന്‍റണി രണ്ടു വർഷത്തിലേറെയായിതിരുവനന്തപുരത്തുണ്ടെങ്കിലും മാധ്യമങ്ങളിൽനിന്ന് അകലം പാലിച്ചിരിക്കുകയായിരുന്നു. രണ്ടു തവണ കോവിഡ് ബാധിതനായി. തുടർചികിത്സകളുടെ ഭാഗമായി ആശുപത്രിയിലുമായി. ആരോഗ്യപരമായ കാരണങ്ങളാലാണു വീട്ടിൽ അടങ്ങിയിരിക്കുന്നതെന്നാണ് ആന്‍റണിതന്നെ പറയുന്നത്.

ഇതിനിടയിലും വൈകുന്നേരങ്ങളിൽ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗമായ എ.കെ. ആന്‍റണിക്കുള്ള മുറിയിൽ അദ്ദേഹം എത്താറുണ്ട്. ഫോണ്‍ വഴി സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലുമുള്ള, നേരിട്ടു ബന്ധമുള്ള പ്രവർത്തകരുമായി ബന്ധപ്പെട്ടു പ്രചാരണ പ്രവർത്തനങ്ങളും സാധ്യതകളുമൊക്കെ എ.കെ. ആന്‍റണി ആരായാറുമുണ്ട്. ആന്‍റണി സംസാരിക്കുന്നു.

കേരളത്തിൽ ആരാണ് കോണ്‍ഗ്രസിന്‍റെ മുഖ്യ എതിരാളി? കേന്ദ്ര സർക്കാരോ അതോ സംസ്ഥാന സർക്കാരോ?

• ഭരണഘടനയെത്തന്നെ ഇല്ലാതാക്കാനും രാജ്യത്തിന്‍റെ മതേതരത്വം തകർക്കാനും ശ്രമിക്കുന്ന നരേന്ദ്ര മോദിയെ താഴെയിറക്കാൻ ശ്രമിക്കുന്നതിനൊപ്പം പിണറായി വിജയന്‍റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന ദുർഭരണത്തിന് അറുതിവരുത്തലും കോണ്‍ഗ്രസിന്‍റെ ഒരേ സമയത്തെ ലക്ഷ്യമാണ്.

അഭിപ്രായ സർവേകളിൽ രാജ്യത്ത് രാഹുൽഗാന്ധി മികച്ചതെങ്കിൽ സംസ്ഥാനത്ത് പിണറായി വിജയനല്ലേ മുന്നിൽ?

• രാഹുൽ ഗാന്ധിയെ വിശ്വസിച്ചാണു ജനം കൂടെ നിൽക്കുന്നത്. പലവിധ പീഡനങ്ങളിലും കേസുകളിലും പെടുത്താൻ സംഘപരിവാർ ശ്രമിക്കുന്പോഴും രാഹുൽ ഗാന്ധി പ്രതിരോധിച്ചുതന്നെയാണു മുന്നോട്ടു പോകുന്നത്. എന്നാൽ, പിണറായി വിജയനോ? നരേന്ദ്ര മോദിയുടെ പേര് ഉച്ചരിക്കാൻ അദ്ദേഹം ഭയപ്പെടുന്നു. തെരഞ്ഞെടുപ്പു യോഗങ്ങളിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നതിനു പകരം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. 1977ൽ കൂത്തുപറന്പിൽ പിണറായി വിജയൻ മത്സരിച്ചപ്പോൾ ആരൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രചാരണത്തിന് എത്തിയത്‍? 1989ൽ വി.പി. സിംഗ് പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്‍റെ വീട്ടിൽ ആരൊക്കെയാണ് നിരന്തര സന്ദർശകരായി ഉണ്ടായിരുന്നത്‍? അഭിപ്രായ സർവേകളിൽ പിണറായി വിജയന് 36 ശതമാനം പിന്തുണയുണ്ടെങ്കിൽ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കൾക്ക് എല്ലാംകൂടി 46 ശതമാനം പിന്തുണയുണ്ട്.


വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടോ?

• കേരളത്തിലെ മലയോര മേഖലയിൽ മാത്രമാണല്ലോ ഇത്രയധികം വന്യ-മൃഗ ആക്രമണങ്ങൾ നടക്കുന്നത്. തൊട്ടടുത്തുള്ള തമിഴ്നാട്ടിലും കർണാടകയിലും ഇത്രയധികം വന്യജീവി ആക്രമണം ഉണ്ടാകുന്നില്ല. കേരളത്തിലെ മലയോര മേഖലകളിലെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഗൂഢാലോചനയാണോ ഇതിനു പിന്നിലെന്നു സംശയിച്ചുപോയാൽ തെറ്റു പറയാനാകില്ല.

തുടർഭരണവും സാന്പത്തിക പ്രതിസന്ധിയും?

• തുടർഭരണത്തിന്‍റെ ദുരന്തമാണ് കേരളജനത അനുഭവിക്കുന്നത്. പണ്ടൊക്കെ സാന്പത്തിക പ്രതിസന്ധിയുണ്ടായാൽ മുണ്ടു മുറുക്കിയുടുക്കാൻ പറയും. അതു മന്ത്രിമാരും ഭരണകർത്താക്കളും ചെയ്യും. എന്നാൽ, ഇന്നു ജനങ്ങൾ മുണ്ടു മുറുക്കിയുടുക്കുകയും മന്ത്രിമാർ ധൂർത്തടിക്കുകയും ചെയ്യുന്നതാണു കാണുന്നത്. ഇതുപോലെ യുവാക്കളുടെ മറ്റു രാജ്യങ്ങളിലേക്കുള്ള ഒഴുക്ക് ഉണ്ടായിട്ടില്ല.

ഇനി കേരളത്തിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നു പറഞ്ഞ് എല്ലാവരും കടം മേടിച്ചും ഉള്ളതു വിറ്റുപെറുക്കിയും വിദേശങ്ങളിലേക്കും മറ്റിടങ്ങളിലേക്കും ഓടി രക്ഷപ്പെടുന്നു. ഇത്രയധികം ഒഴുക്കുണ്ടായിട്ടും ഇതു തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്തു ചെയ്തു. പാപ്പരായി കേരളം. കടക്കെണിയിലാക്കി നാട് നശിപ്പിച്ചു. തെരഞ്ഞെടുപ്പുകാലത്തു പോലും ഇവിടെ അക്രമവും ബോംബ് നിർമാണവും പ്രോത്സാഹിപ്പിക്കുന്നു.

പ്രചാരണരംഗത്തുണ്ടാകുമോ?

• പഴയപോലെ ഓടിനടക്കാൻ കഴിയുന്ന ആരോഗ്യനില ഇപ്പോഴില്ല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ശവസംസ്കാര ചടങ്ങിലും മരണശേഷമുള്ള ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിലും മാത്രമാണു പങ്കെടുത്തത്.

"ഇന്ത്യ’യുടെ പ്രതീക്ഷ?

• മോദിക്കെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഗാന്ധികുടുംബവും രാഹുൽ ഗാന്ധിയുമാണ്. വ്യത്യസ്ത ആശയങ്ങളുള്ള 28 രാഷ്‌ട്രീയ പാർട്ടികളെ കൂട്ടി യോജിപ്പിച്ചാണ് ഇന്ത്യ മുന്നണി രൂപീകരിച്ചത്. ഇപ്പോൾ ഏറ്റവും കുറഞ്ഞ സീറ്റിലാണു കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇന്ത്യയേയും ഇന്ത്യയുടെ ആശയത്തെയും വീണ്ടെടുക്കാനും നിലനിർത്താനുമുള്ള ജീവന്മരണ പോരാട്ടമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.