തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് ജനകീയ, ജനാധിപത‍്യ വിഷയങ്ങൾ
തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് ജനകീയ, ജനാധിപത‍്യ വിഷയങ്ങൾ
Wednesday, April 10, 2024 2:27 AM IST
വാർത്താ വീക്ഷണം/സി.കെ. കുര‍്യാച്ചൻ

രാജ‍്യത്തിനു നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് കേവലം ഒരു സിനിമാ പ്രദർശനമല്ല. നിരവധിയായ ജനകീയ വിഷയങ്ങളും ജനാധിപത‍്യത്തിന്‍റെ നിലനില്പുതന്നെയുമാണ്.

അഞ്ചു വർഷത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾക്കു നേതൃത്വം നൽകുന്ന പാർട്ടികളും നേതാക്കളും ദീർഘകാലം അധികാരം നിലനിർത്തുക എന്ന ഒറ്റ അജണ്ടയിലൂന്നി രാജധർമം മറക്കുന്നുണ്ടോയെന്നുകൂടി പരിശോധിക്കപ്പെടണം. ഇത്തരത്തിൽ ഗൗരവമുള്ള വഷയങ്ങൾ ജനങ്ങൾ ചർച്ചചെയ്യരുതെന്ന് ആഗ്രഹിക്കുന്നവരാണ് വൈകാരിക വിഷയങ്ങൾക്കു പ്രാമുഖ‍്യം നൽകി ഒളിച്ചോട്ടം നടത്തുന്നത്.

ഇപ്പോൾത്തന്നെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനം കേരളത്തിൽ അക്രമരാഷ്‌ട്രീയത്തിനെതിരായ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഭരണത്തിനു നേതൃത്വം നൽകുന്ന സിപിഎമ്മിന് കഴുകിവെളുപ്പിക്കാൻ ആവാത്തവിധമുള്ള രക്തക്കറയാണ് പാനൂർ സ്ഫോടനത്തിന്‍റെ ഫലമായി ഉണ്ടായിരിക്കുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസടക്കം ചർച്ചയാവുകയും ചെയ്തു. എന്നാൽ, ഇത്തരത്തലുള്ള ചർച്ചകൾ വഴിമാറ്റുന്നതിന് ഇടുക്കിയിൽ നടന്ന സിനിമാ പ്രദർശനം വിവാദമാക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇടുക്കി രൂപത രാഷ്‌ട്രീയ ലക്ഷ‍്യങ്ങളോടെയല്ല കേരളാ സ്റ്റോറി എന്ന സിനിമ കുട്ടികൾക്കായി പ്രദർശിപ്പിച്ചതെന്ന് വ‍്യക്തമാണ്. എന്നാൽ അതിൽ ദുഷ്ടലാക്കു കണ്ടെത്തിയവർ തെരഞ്ഞെടുപ്പു വേദികളിൽ കാതലായ വിഷയങ്ങൾ ചർച്ചയാകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. കേരളത്തിലെ റബർ കർഷകരടക്കം വഞ്ചിക്കപ്പെടുന്നതിലും വന‍്യജീവി ആക്രമണങ്ങളിൽ ലക്ഷക്കണക്കിനു ജനങ്ങൾക്കു സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുന്നതിലും യാതൊരു ഗൗരവവും കാണാത്ത മാധ‍്യമങ്ങളും രാഷ്‌ട്രീയ നേതാക്കളുമാണ് സിനിമാ പ്രദർശനത്തിൽ സടകുടഞ്ഞെണീറ്റത്.

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പബ്ലിക് അഫയേഴ്സ് കമ്മിറ്റി വിശദമായ ഒരു പ്രസ്താവന കഴിഞ്ഞദിവസം പുറപ്പെടുവിച്ചിരുന്നു. ഇഎസ്എ, വന‍്യജീവി ആക്രമണം എന്നീ വിഷയങ്ങളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പ്രതികരണം വ‍്യക്തമാക്കണമെന്നാവശ‍്യപ്പെട്ട പ്രമേയം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും പ്രതിപക്ഷ പാർട്ടികൾക്കും വ‍്യക്തമായ മുന്നറിയിപ്പാണു നൽകിയിരുന്നത്.


ഇതേക്കുറിച്ച് ഉത്തരവാദപ്പെട്ടവർ ഇതുവരെ പ്രതികരിച്ചു കണ്ടില്ല. മാധ‍്യമങ്ങൾ ചർച്ചചെയ്തും കണ്ടില്ല. കേരളത്തിലെ മലയോര മേഖലയിൽ നിത‍്യജീവിതത്തിനു വകതേടി പെടാപ്പാടു പെടുന്ന 35 ലക്ഷം ജനങ്ങളെ ബാധിക്കുന്നതാണ് ഈ വിഷയങ്ങൾ. അസംഘടിതരെന്ന കാരണത്താൽ ഈ ജനലക്ഷങ്ങളെ തീർത്തും അവഗണിക്കുന്നത് ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവുകതന്നെ വേണം.

ജിഡിപിയുടെ കാര‍്യത്തിലും ആളോഹരി വരുമാനത്തിലും രാജ‍്യം വലിയ കുതിപ്പു നടത്തുമ്പോഴും സാധാരണക്കാരും യുവജനങ്ങളും കൂടുതൽ അസ്വസ്ഥരാകുന്നുവെന്ന വിവിധ പഠനറിപ്പോർട്ടുകൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകാതിരിക്കാൻ ഭരണപക്ഷം പ്രത്യേകം ശ്രദ്ധിക്കുന്നു.

രാജ‍്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമാണെന്ന് ഐഎൽഒയുടെ റിപ്പോർട്ട് പുറത്തുവന്നത് അടുത്തിടെയാണ്. രാജ‍്യത്തെ കോർപറേറ്റുകളുടെ വളർച്ച രാജ‍്യത്തിന്‍റെ വളർച്ചയുടെ മോടി കൂട്ടും. എന്നാൽ സാധാരണക്കാരുടെയും ദരിദ്രരുടെയും അവസ്ഥ കൂടുതൽ ദയനീയമാകും. ഇതാണ് രാജ‍്യത്തെ സമീപകാല അനുഭവം.

ജിഎസ്ടിയിലെ കുതിപ്പും ഇന്ധനവിലയിലെ അമിതനികുതിയും എതു സാധാരണക്കാരനെയും ദരിദ്രനെയും നേരിട്ടു ബാധിക്കുന്നതാണ്. എന്നാൽ, ജിഎസ്ടി വരുമാനത്തിലെ ഉയർച്ച രാജ‍്യത്തിന്‍റെ വളർച്ചയായി ഭരണപക്ഷം കൊട്ടിഘോഷിക്കുകയും ചെയ്യുന്നു.

കോർപറേറ്റുകൾക്ക് നികുതിയിളവും ആനുകൂല‍്യങ്ങളും വാരിക്കോരി കൊടുക്കുന്ന സർക്കാർ സാധരണക്കാരെ വാഗ്ദാനങ്ങളും ഗാരന്‍റികളും നൽകി പ്രലോഭിപ്പിക്കുന്നുവെന്നതാണ് യാഥാർഥ‍്യം. ഇതൊന്നും പാർലമെന്‍റിൽ ചർച്ചയാകാറില്ല. തെരഞ്ഞെടുപ്പിലെങ്കിലും ചർച്ച ചെയ്യേണ്ടതല്ലേ.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സ്വജന പക്ഷപാതവും ധൂർത്തും കെടുകാര‍്യസ്ഥതയും മാത്രമല്ല, പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനങ്ങളും വിലയിരുത്താൻ ഈടുറ്റ വിഭവങ്ങൾ നൽകേണ്ട മാധ‍്യമങ്ങൾ നിസാര സംഭവങ്ങളുടെ പിന്നാലെ പായുന്നത് കടമ മറക്കുന്നതുകൊണ്ടാണ്. രാജ‍്യത്ത് വർഗീയതയും ഭിന്നതയും വളർത്തി മുതലെടുക്കാൻ ശ്രമിക്കുന്നവരും പ്രീണന രാഷ്‌ട്രീയത്തിലൂടെ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരും ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്.

വോട്ടുതേടിയെത്തുന്നവരോട് തങ്ങളുടെ ആവശ‍്യങ്ങൾ എണ്ണിയെണ്ണിപ്പറയാൻ ഓരോ വോട്ടറും ആർജവംകാട്ടേണ്ട സമയമാണിത്. അല്ലാതെ ആരെങ്കിലും എറിയുന്ന ചൂണ്ടകളിൽ കൊത്തി തല്ലിപ്പിടയ്ക്കുകയും തമ്മിലടിക്കുകയുമല്ല വേണ്ടത്. ഭിന്നിപ്പിന്‍റെ രാഷ്‌ട്രീയം സകല സീമകളും ലംഘിച്ച് തകർത്താടുന്ന ഇക്കാലത്ത് രാജ‍്യത്തിന്‍റെ നിലനിൽപുതന്നെ പരമപ്രധാനമാണെന്നതു മറക്കരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.