വാളയാറിൽ ബൈക്കപകടം; നഴ്‌സിംഗ് വിദ്യാർഥി മരിച്ചു
വാളയാറിൽ ബൈക്കപകടം;  നഴ്‌സിംഗ് വിദ്യാർഥി മരിച്ചു
Thursday, April 11, 2024 2:03 AM IST
പാലക്കാട്: വാളയാർ ചുള്ളിമടയിൽ ബൈക്ക് മരത്തിലിടിച്ച് നഴ്‌സിംഗ് വിദ്യാർഥി മരിച്ചു. കോയമ്പത്തൂർ പോത്തനൂർ വെള്ളലൂരിൽ താമസിക്കുന്ന സിആർപിഎഫ് അസി. സബ് ഇൻസ്‌പെക്ടർ കോട്ടയം കാഞ്ഞിരപ്പള്ളി കറിക്കാട്ടൂർ കുറുപ്പൻപറമ്പിൽ മനോജ് കെ. ജോസഫിന്‍റെ മകൻ ആൽവിൻ മനോജാണ് (20) മരിച്ചത്.

ഒപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി നാഗരാജിനു (20) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ അഞ്ചരയ്ക്കായിരുന്നു അപകടം. കോയമ്പത്തൂർ ഏലൂർപിരിവ് എൻഎം കോളജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ഇരുവരും.

മണ്ണാർക്കാട് അലനല്ലൂരിലെ സഹപാഠിയുടെ പിതാവ് മരിച്ചതറിഞ്ഞ് അവിടെ പോയശേഷം രാത്രി കോയമ്പത്തൂരിലേക്കു മടങ്ങുകയായിരുന്നു ഇവർ. രണ്ടു ബൈക്കുകളിലായി നാലുപേരാണ് ഉണ്ടായിരുന്നത്.


ആൽവിൻ ഓടിച്ച ബൈക്ക് അപകടത്തിൽപെട്ട കാര്യം മറ്റേ ബൈക്കിൽ ഉണ്ടായിരുന്നവർ അറിഞ്ഞില്ല. മരത്തിൽ ഇടിച്ചുമറിഞ്ഞ ബൈക്കും പരിക്കേറ്റു കിടക്കുന്ന വിദ്യാർഥികളെയും ഹൈവേ പോലീസാണ് കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആൽവിൻ മരിച്ചു.

അമ്മ: ജോയ്‌സ് ഇളമ്പള്ളി കാവുങ്കൽ. സഹോദരി: ആൻഡ്രിയ (പത്താം ക്ലാസ് വിദ്യാർഥിനി, കേന്ദ്രീയ വിദ്യാലയ, കോയമ്പത്തൂർ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു കാഞ്ഞിരപ്പള്ളി പൊന്തൻപുഴ കരിമ്പനക്കുളം സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.