മിഷൻ പ്രവർത്തനം ക്രൈസ്തവസഭയുടെ പരമപ്രധാന ദൗത്യം: മാർ റാഫേൽ തട്ടിൽ
മിഷൻ പ്രവർത്തനം ക്രൈസ്തവസഭയുടെ  പരമപ്രധാന ദൗത്യം: മാർ റാഫേൽ തട്ടിൽ
Thursday, April 11, 2024 2:03 AM IST
തലോർ (തൃശൂർ): അഞ്ചുനാള്‍ നീളുന്ന മിഷന്‍ എക്‌സിബിഷന് (ജിജിഎം -ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ) തലോര്‍ ജെറൂസലെം ധ്യാനകേന്ദ്രത്തില്‍ തുടക്കമായി.

സഭയുടെ എല്ലാ സാധ്യതകളും സ്വാധീനവും മിഷൻ പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കണമെന്നും മിഷൻ പ്രവർത്തനമാണ് ക്രൈസ്തവസഭയുടെ പരമവും പ്രധാനവുമായ ദൗത്യമെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. മിഷൻ എക്സിബിഷൻ ഉദ്ഘാടനം നിര്‍വഹിച്ചു ‌പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആർച്ച്ബിഷപ് ഡോ.ജോൺ മൂലച്ചിറ, ആർച്ച്ബിഷപ് എമരിറ്റസ് മാർ തോമസ് മേനാംപറമ്പിൽ, ആർച്ച്ബിഷപ് എമരിറ്റസ് ഡോ. ഡൊമനിക് ലുമോൻ, ബിഷപ്പുമാരായ ഡോ. ജയിംസ് തോപ്പിൽ, ഡോ. ബെന്നി വർഗീസ് എടത്താട്ടിൽ‌, ഡോ. ജോൺ തോമസ്, ഡോ. ചാക്കോ തോട്ടുമാരിക്കൽ, സിഎംഐ ദേവമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോസ് നന്തിക്കര തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിയാത്ത് മിഷന്‍ എന്ന അല്മായ പ്രേഷിത മുന്നേറ്റമാണ് മിഷന്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇത് അഞ്ചാം തവണയാണു ഫിയാത്ത് മിഷന്‍ ഇത്തരത്തില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. 55 സ്റ്റാളുകളാണ് ഉള്ളത്.

നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മിഷനറി സമൂഹങ്ങള്‍ കൂടാതെ കെനിയ, മഡഗാസ്‌കര്‍ എന്നിവിടങ്ങളില്‍നിന്നുള്ള മിഷന്‍ സ്റ്റാളുകളും ഉള്ളത് ഇത്തവണത്തെ സവിശേഷതയാണ്.


മിഷന്‍ സ്റ്റാളുകള്‍ക്കു പുറമെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്‍ററി, ടെലിഫിലിം പ്രദര്‍ശനം, സെമിനാറുകള്‍, കുട്ടികള്‍ക്കായി വിവിധ ഗെയിമുകള്‍, മത്സരങ്ങള്‍, വൈകുന്നേരം മ്യൂസിക് പ്രോഗ്രാമുകള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് മിഷന്‍ എക്‌സിബിഷനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണ് എക്‌സിബിഷനിലേക്കു പ്രവേശനം ഉണ്ടായിരിക്കുക. വിവിധ ഇടവകകളില്‍നിന്നു മതബോധന വിദ്യാര്‍ഥികളും ഇടവകാംഗങ്ങളും സംഘംചേര്‍ന്ന് എക്‌സിബിഷന്‍ കാണുന്നതിനും മിഷനെ അറിയുന്നതിനുമായി എത്തിച്ചേരുന്നുണ്ട്. 14ന് മിഷന്‍ എക്‌സിബിഷനു സമാപനമാകും.

ഇന്നു നടക്കുന്ന വൈദിക - സന്യസ്ത സംഗമം കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യും. മാതൃവേദി സംഗമം ഇറ്റാനഗർ ബിഷപ് എമരിറ്റസ് ഡോ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. പ്രധാന വേദിയിലെ മുഖ്യപ്രഭാഷണം ആർച്ച്ബിഷപ് ഡോ. ജോൺ മൂലച്ചിറ നിർവഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.