അനിൽ ആന്‍റണിക്കെതിരേ ദല്ലാൾ നന്ദകുമാറിന്‍റെ ആരോപണം; പണം തിരികെ വാങ്ങിനൽകാൻ ഇടപെട്ടെന്ന് പി.ജെ. കുര്യൻ
അനിൽ ആന്‍റണിക്കെതിരേ ദല്ലാൾ നന്ദകുമാറിന്‍റെ ആരോപണം; പണം തിരികെ വാങ്ങിനൽകാൻ ഇടപെട്ടെന്ന് പി.ജെ. കുര്യൻ
Thursday, April 11, 2024 2:03 AM IST
പത്തനംതിട്ട: തന്‍റെ സുഹൃത്തിന് സിബിഐ സ്റ്റാൻഡിംഗ് കോൺസൽ നിയമനത്തിന് അനിൽ ആന്‍റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ടി.പി. നന്ദകുമാറിന്‍റെ (ദല്ലാൾ നന്ദകുമാർ) ആരോപണം ഏറ്റുപിടിച്ച് കോൺഗ്രസ് നേതാക്കൾ.

പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥിയായ അനിൽ ആന്‍റണി തോൽക്കണമെന്ന് പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്‍റണി പറഞ്ഞതിനു പിന്നാലെയാണ് ദല്ലാൾ നന്ദകുമാർ കോഴ ആരോപണവുമായി രംഗത്തുവന്നത്.

അനില്‍ കെ. ആന്‍റണിയില്‍നിന്നു പണം തിരികെ വാങ്ങിത്തരണമെന്ന ആവശ്യവുമായി ദല്ലാള്‍ നന്ദകുമാര്‍ തന്നെ സമീപിച്ചിരുന്നതായി കെപിസിസി രാഷ്‌ട്രീയകാര്യസമിതിയംഗം പ്രഫ.പി.ജെ. കുര്യന്‍ പറഞ്ഞു. തുടര്‍ന്ന് വിഷയത്തില്‍ താന്‍ ഇടപെട്ടു.

സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിയമനത്തിനായി തന്‍റെ കൈയില്‍നിന്ന് അനില്‍ ആന്‍റണി 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് ദല്ലാള്‍ നന്ദകുമാര്‍ കഴിഞ്ഞദിവസം ഉയര്‍ത്തിയത്. ഇക്കാര്യം കോൺഗ്രസ് നേതാവ് പി.ജെ. കുര്യന് അറിയാമെന്നും നന്ദകുമാർ വ്യക്തമാക്കിയിരുന്നു.

പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാർ തന്നെ സമീപിച്ചിരുന്നുവെന്ന് കുര്യൻ പറഞ്ഞു. പണം തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ. ആന്‍റണിയോടാണോ അനിൽ ആന്‍റണിയോടാണോ സംസാരിച്ചതെന്ന് ഓർമയില്ല.

എന്നാൽ വിഷയത്തിൽ എ.കെ. ആന്‍റണിക്ക് പങ്കില്ല. പല ശിപാർശകളുമായി വരുന്ന നന്ദകുമാറിനെ ഡൽഹിയിൽ എല്ലാവർക്കും അറിയാമെന്നും കുര്യൻ കൂട്ടിച്ചേർത്തു.

പി.ജെ. കുര്യന്‍ ചതിയനെന്ന് അനില്‍ ആന്‍റണി

പത്തനംതിട്ട: വിവാദ ദല്ലാള്‍ നന്ദകുമാര്‍ തനിക്കെതിരേ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണിയെന്ന് അനില്‍ കെ. ആന്‍റണി. സ്വന്തം ശിഷ്യനായ ആന്‍റോയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പി.ജെ. കുര്യന്‍ രംഗത്തുവന്നതെന്നും അദ്ദേഹം ആരോപിച്ചു.


കെ. കരുണാകരന്‍, എ.കെ. ആന്‍റണി, ഉമ്മന്‍ ചാണ്ടി എന്നിവരെ ചതിച്ച ആളാണ് പി.ജെ. കുര്യനെന്നും അനില്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ കേസ് സെറ്റില്‍ ചെയ്തത് ദല്ലാള്‍ നന്ദകുമാറാണ്. കുര്യന്‍റെ ആളാണെന്നു പറഞ്ഞാണ് ദല്ലാള്‍ നന്ദകുമാര്‍ ഒരിക്കൽ തന്നെ പരിചയപ്പെട്ടത്.

പി.ജെ. കുര്യനെ ഫോണില്‍ വിളിച്ചു തരികയും ചെയ്തു. നന്ദകുമാറിന്‍റെ ആവശ്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് ഒഴിവാക്കിയിരുന്നുവെന്നും അനിൽ പറഞ്ഞു.

അനിലിന്‍റെ പ്രസ്താവന വിവരദോഷമെന്ന് ആന്‍റോ

പത്തനംതിട്ട: വിവാദ ദല്ലാള്‍ ടി.പി. നന്ദകുമാറുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്‍റണിയുടെ ആരോപണം വിവരദോഷമെന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി. വിവാദത്തില്‍ പെടുമ്പോള്‍ ആരുടെയെങ്കിലും പേരില്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് അനില്‍ നടത്തുന്നതെന്നും ആന്‍റോ പ്രതികരിച്ചു.

ആരോപണം നിഷേധിച്ച് ഉമാ തോമസ്

കൊച്ചി: സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിയമനത്തിന് അനില്‍ ആന്‍റണി തന്‍റെ കൈയില്‍നിന്നു 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സംഭവം ഉമാ തോമസിന് അറിയാമെന്ന ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണം നിഷേധിച്ച് ഉമാ തോമസ് എംഎല്‍എ.

നന്ദകുമാറിനെ നേരത്തേ മുതൽ അറിയാം. എന്നാല്‍ അദ്ദേഹം ഉന്നയിച്ച ആരോപണം സംബന്ധിച്ച് അറിവില്ല. പി.ടി. തോമസിനെപ്പോലെ ഒരാള്‍ ഇങ്ങനെയൊരു കാര്യത്തില്‍ ഇടപെടില്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണം ഉന്നയിക്കാതെ അതാത് സമയത്തു പ്രതികരിക്കണമായിരുന്നു. ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പി.ടി. തോമസ് തന്നോട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.