കെഎസ്ആർടിസി പെൻഷൻ 77.5 കോടി അനുവദിച്ചു
കെഎസ്ആർടിസി പെൻഷൻ 77.5 കോടി അനുവദിച്ചു
Sunday, April 14, 2024 1:02 AM IST
ചാത്തന്നൂർ: കെഎസ്ആർടിസിയിൽനിന്നു വിരമിച്ച ജീവനക്കാർക്ക് പെൻഷൻ വിതരണം ചെയ്യുന്ന പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിന് കുടിശികയായ 77.5 കോടി സർക്കാർ അനുവദിച്ചു.

കഴിഞ്ഞ ജനുവരി വരെയുള്ള കുടിശികയാണ് അനുവദിച്ചിട്ടുള്ളത്. സഹകരണ രജിസ്ട്രാറുടെ ആവശ്യപ്രകാരം എട്ട് ശതമാനം പലിശ സഹിതമാണ് കഴിഞ്ഞ ഒന്നിന് പണം അനുവദിച്ച് സർക്കാർ ഉത്തരവ് നല്കിയത്.

എട്ട് ശതമാനം പലിശ നിരക്കിൽ കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ വിതരണം ചെയ്യാൻ കഴിയില്ലെന്ന് മുമ്പു തന്നെ സഹകരണ സംഘങ്ങളുടെ കൺസോർഷ്യം അറിയിച്ചിരുന്നു. ഈ വിഷയത്തിൽ സർക്കാരുമായി ധാരണയിലെത്താതിരുന്നതിനാൽ പെൻഷൻ വിതരണം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.


സർക്കാരും കൺസോർഷ്യവുമായി നടന്ന ചർച്ചയിൽ ഈ വിഷയത്തിൽ കഴിഞ്ഞ മാസം ധാരണയായി. 9.1 ശതമാനം പലിശ കൺസോർഷ്യത്തിന് ഈ സാമ്പത്തിക വർഷം നല്കുമെന്നാണ് കരാറായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.