തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പ്; ദൂരപരിധി നടപ്പാക്കാനാകില്ലെന്ന് ഹൈക്കോടതിയെ അറിയിക്കും
തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പ്; ദൂരപരിധി നടപ്പാക്കാനാകില്ലെന്ന് ഹൈക്കോടതിയെ അറിയിക്കും
Sunday, April 14, 2024 2:10 AM IST
തിരുവനന്തപുരം: ആനകളിൽനിന്ന് 50 മീറ്റർ ദൂരപരിധി പാലിക്കണമെന്ന നിർദേശം തൃശൂർ പൂരവുമായി ബന്ധപ്പെട്ടു നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് വനംവകുപ്പ് ഹൈക്കോടതിയെ അറിയിക്കും.

തൃശൂർ പൂരം നടക്കുന്ന പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങൾക്കിടയിലെ തേക്കിൻകാട് മൈതാനത്തിന് സ്ഥല വിസ്തൃതി ഇല്ലാത്ത സാഹചര്യത്തിലാണ് ഇളവു തേടാൻ വനംവകുപ്പ് കോടതിയെ സമീപിക്കുന്നത്.

സുരക്ഷയുടെ ഭാഗമായാണ് 50 മീറ്റർ ദൂരപരിധിയെന്ന നിബന്ധന സർക്കുലറിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ, ലക്ഷക്കണക്കിന് ജനങ്ങൾ തിങ്ങിനിറയുന്ന തൃശൂർ പൂരത്തിന് ആനകളിൽനിന്ന് 50 മീറ്റർ ദൂരപരിധി ഏർപ്പെടുത്തുന്നത് അപ്രായോഗികമാണെന്ന് ദേവസ്വങ്ങളും സർക്കാരിനെ അറിയിച്ചിരുന്നു.

ഉത്സവങ്ങളിൽ പൊതുജനങ്ങൾക്കും ആനകൾക്കും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി ഹൈക്കോടതിയിൽ ഫയൽ ചെയ്ത വിവിധ കേസുകളിൽ സർക്കാരിന്‍റെ നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ചില നടപടികൾ സ്വീകരിച്ചു സർക്കുലർ ഇറക്കിയത്. സർക്കുലറിൽ ആനകളിൽനിന്ന് 50 മീറ്റർ ദൂരം പാലിക്കണം എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു.


ഇതു സംബന്ധിച്ച് ചില പ്രായോഗിക ബുദ്ധിമുട്ടുകൾ പലരും ചൂണ്ടിക്കാട്ടി. അതിനാൽ ആവശ്യമായ ഭേദഗതികൾ വരുത്താനും ഹൈക്കോടതിയെ അറിയിക്കാനുമാണ് വനം വകുപ്പ് തീരുമാനം. ഏപ്രിൽ 19നാണ് തൃശൂർ പൂരം.

നിബന്ധനകൾ പിൻവലിച്ചില്ലെങ്കിൽ ആനകളെ വിട്ടുനൽകില്ല: ഉടമകൾ

തൃശൂർ: അപ്രായോഗികമായ നിബന്ധനകൾ വനംവകുപ്പ് ഏർപ്പെടുത്തിയാൽ തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവാഘോഷങ്ങളിൽ ആനകളെ വിട്ടുനൽകില്ലെന്ന് ഉടമകൾ.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയ സർക്കുലർ അപ്രായോഗികമാണെന്നും എഴുന്നള്ളിപ്പുകളെ പ്രതിസന്ധിയിലാക്കുമെന്നും കേരള എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷൻ, കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി, ആനത്തൊഴിലാളി യൂണിയൻ എന്നിവയുടെ ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.