ഐഎസ് ഭീകരർ നാട്ടിലേക്കയച്ച ശബ്ദസന്ദേശം പോലീസിനു ലഭിച്ചു
Saturday, November 11, 2017 2:05 PM IST
കണ്ണൂർ: കണ്ണൂർ ജില്ലയിൽനിന്ന് ഐഎസിൽ ചേർന്നവർ സിറിയയിലെ യുദ്ധമേഖലയിൽ ഇപ്പോഴും യുദ്ധം ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഐഎസ് കണ്ണൂർ ഗ്രൂപ്പിൽപ്പെട്ട അഞ്ചുപേരാണ് ഇപ്പോഴും തോക്കേന്തി പോരാടുന്നത്.

സിറിയയിൽ അടുത്തിടെ കൊല്ലപ്പെട്ട ഐഎസ് പ്രവർത്തകൻ ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഏച്ചൂർ കമാൽപീടികയ്ക്കു സമീപം താമസിക്കുന്ന ഷാജിലിന്‍റെ ഭാര്യ ഹഫ്സിയ ഷാജിലിന്‍റെ അനുജന് അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഷാജിലിനു സിറിയയിൽ വച്ച് കാലിനു വെടിയേറ്റെന്നും ഇഴഞ്ഞുനീങ്ങി വാഹനത്തിന് അടുത്തുവരെ എത്തിയെന്നും പിന്നീടു കുഴഞ്ഞുവീണു മരിച്ചെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. ഈ ശബ്ദസന്ദേശം അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്. ജിഹാദിന്‍റെ മാർഗത്തിൽ യുദ്ധത്തിൽ ഭർത്താവ് മരിച്ചെന്നും ഭർത്താക്കന്മാരും മക്കളും നഷ്ടപ്പെട്ട ഐഎസുകാരുടെ കൂട്ടത്തിലാണ് താനും മകനുമെന്നും ഹഫ്സിയയുടെ സന്ദേശത്തിൽ പറയുന്നുണ്ട്. ശബ്ദസന്ദേശത്തിൽ നിരവധി കുട്ടികളുടെയും സ്ത്രീകളുടെയും ശബ്ദം കേൾക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഹഫ്സിയയ്ക്കു പുറമെ വളപട്ടണത്തെ ഐഎസ് പ്രവർത്തകൻ മനാഫും ചെക്കിക്കുളത്തെ മുഹമ്മദ് ഖയൂമും സിറിയയിൽനിന്ന് അയച്ച ശബ്ദസന്ദേശവും പോലീസിനു ലഭിച്ചു. താൻ കുറച്ചു പണം കടമായി വാങ്ങിയിട്ടുണ്ടെന്നും കടം ബാക്കിവച്ചാൽ സ്വർഗത്തിൽ പോകാൻ സാധിക്കുകയില്ലെന്നും അതുകൊണ്ട് പണം വാങ്ങിയ നാട്ടിലെ പോപ്പുലർഫ്രണ്ട് പ്രവർത്തകന്‍റെ ബാങ്ക് അക്കൗണ്ട് നന്പർ അയച്ചുതരണമെന്നും പണം അയച്ചുതരാമെന്നും മനാഫിന്‍റെ സന്ദേശത്തിൽ പറയുന്നു. താൻ ഐഎസിന്‍റെ യുദ്ധമേഖലയിലാണെന്നും ഏതുസമയത്തും കൊല്ലപ്പെടാമെന്നും മുഹമ്മദ് ഖയൂമിന്‍റെ സന്ദേശത്തിൽ പറയുന്നു.

ഐഎസിന്‍റെ കറുപ്പ് യൂണിഫോം ധരിച്ചു തോക്കേന്തിയ നിലയിലുള്ള ഇയാളുടെ ഫോട്ടോ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്‍റെ നേതൃത്വത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയ ഐഎസുകാരെ ചോദ്യംചെയ്യുന്നത്. കൂടാതെ കർണാടക, തെലുങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സ്ക്വാഡും ദേശീയ അന്വേഷണ ഏജൻസികളായ എൻഐഎ, റോ തുടങ്ങിയവരും കഴിഞ്ഞ എട്ടുദിവസമായി പ്രതികളെ ചോദ്യംചെയ്തുവരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.