കാറ്റിലും മഴയിലും എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി
കാറ്റിലും മഴയിലും  എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി
Thursday, May 9, 2024 1:15 AM IST
കൊച്ചി: അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴയിലും കാറ്റിലും റെയില്‍വേ ട്രാക്കിലെ വൈദ്യുത കമ്പി പൊട്ടിവീണതിനെത്തുടര്‍ന്ന് എറണാകുളം-തൃശൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം നിശ്ചലമായി. ഇന്നലെ രാത്രി 7.30 ഓടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപമാണ് വൈദ്യുതകമ്പി പൊട്ടിവീണത്.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നു പുറപ്പെട്ട തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്‌ദി ട്രെയിന്‍ ഈ സമയം കടന്നുപോകുന്നുണ്ടായിരുന്നു. കമ്പി പൊട്ടിവീണതിനെത്തുടര്‍ന്ന് വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടതോടെ ഇടപ്പള്ളി സ്റ്റേഷനു സമീപം ട്രെയിന്‍ നിശ്ചലമായി. ഇതേത്തുടര്‍ന്ന് ഈ റൂട്ടിൽ ട്രെയിന്‍ ഗതാഗതം താറുമാറായി. ഇന്നലെ രാത്രി 10.20 ഓടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. അതേസമയം തൃശൂര്‍ ഭാഗത്തുനിന്ന് എറണാകുളത്തേക്കുള്ള ട്രാക്കില്‍ ഗതാഗതം തടസമില്ലാതെ തുടര്‍ന്നു.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കളമശേരി സ്റ്റേഷന്‍ വരെയുള്ള ഭാഗത്തെ ലൈനിലാണ് വൈദ്യുതി വിഛേദിക്കപ്പെട്ടത്. ഇതേത്തുടര്‍ന്ന് 7.32 ന് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ തിരുവനന്തപുരം-ചെന്നൈ മെയില്‍ പ്ലാറ്റ്‌ഫോമില്‍ പിടിച്ചിടേണ്ടിവന്നു. പിന്നാലെ വന്ന എറണാകുളം ഗുരുവായൂര്‍ എക്‌സ്പ്രസ് രണ്ടു മണിക്കൂറോളം തൃപ്പൂണിത്തുറയില്‍ നിര്‍ത്തിയിട്ടശേഷം എറണാകുളം സൗത്തില്‍ യാത്ര അവസാനിപ്പിച്ചു.

8.55ന് നോര്‍ത്തില്‍ എത്തേണ്ട തിരുവനന്തപുരം-യശ്വന്ത്പുര്‍ ഗരീബ്‌രഥ് എക്‌സ്പ്രസ് മുളന്തുരുത്തിയില്‍ ഏറെനേരം പിടിച്ചിട്ടു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളുടെ സര്‍വീസുകളെയും ഇതു ബാധിച്ചു.

8.25ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം-ഓഖ എക്‌സ്പ്രസ് രാത്രി വൈകിയും സര്‍വീസ് ആരംഭിക്കാനായില്ല. സൗത്ത് സ്റ്റേഷന്‍ വഴി കടന്നുപോകേണ്ടിയിരുന്ന മൈസൂര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ്, ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനുകള്‍ സൗത്തിന് മുന്പുള്ള സ്റ്റേഷനുകളിലും പിടിച്ചിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.