ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി നോ യുവർ കസ്റ്റമർ (കെവൈസി) മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പ്രക്രിയകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഭേദഗതി വരുത്തി. ഉപഭോക്താക്കളുടെ കെവൈസി അപ്ഡേഷന് ബാങ്കിംഗ് കറസ്പോണ്ടന്‍റിന് അനുവാദം നൽകിക്കൊണ്ടുള്ളതാണ് പുതിയ ഭേദഗതി.

ഉപഭോക്താക്കളുടെ കെവൈസി പീരിയോഡിക് അപ്ഡേഷനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പീരിയോഡിക് അപ്ഡേഷന് മുൻപ് ഉപഭോക്താവിനെ മൂന്ന് തവണ മുൻകൂട്ടി അറിയിക്കണം. ഇതിൽ ഒരുതവണയെങ്കിലും കത്ത് മുഖേന ബാങ്കുകൾ അറിയിക്കണമെന്നും ആർബിഐയുടെ വിജ്ഞാപനത്തിൽ പറയുന്നു.

ബാങ്കിംഗ് കറസ്പോണ്ടന്‍റുമാർ ബാങ്കിന്‍റെ ഏജന്‍റുമാരായാണ് പ്രവർത്തിക്കുന്നത്. എൻജിഒകൾ, സ്വയംസഹായ ഗ്രൂപ്പുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയാണ് ബിസിനസ് കറസ്പോണ്ടന്‍റുമാരായി പ്രവർത്തിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്.


ബാങ്കിൽനിന്ന് ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ, പ്രദേശത്തുള്ള കടയുടമയ്ക്കും ബാങ്കിംഗ് കറസ്പോണ്ടന്‍റുമാരായി പ്രവർത്തിക്കാവുന്നതാണ്. ബാങ്കിംഗ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് സാന്പത്തിക, ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ബാങ്ക് ശാഖയുടെ വിപുലീകൃത വിഭാഗമാണ് ബിസിനസ് കറസ്പോണ്ടന്‍റ്.