കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലക്ഷം കോടി രൂപ വിപണിമൂല്യം കടക്കുന്ന കേരളത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനിയായി മാറി.

ബിഎസ്ഇയില്‍ ഓഹരിവില 2,542.90 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. വിപണി മൂലധനത്തിന്‍റെ കാര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത മികച്ച 100 കമ്പനികളുടെ പട്ടികയില്‍ ഇടം നേടി.

2025 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തി 1.22 ലക്ഷം കോടി രൂപയിലെത്തി. സ്വര്‍ണപ്പണയ വായ്പാ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു. 5,352 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി.


2021 സാമ്പത്തികവര്‍ഷത്തിലെ രണ്ടാംപാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഓഹരി വില 1,120 രൂപയിലെത്തിയപ്പോള്‍ 50,000 കോടി രൂപയുടെ വിപണിമൂല്യം കൈവരിച്ചു. വെറും നാലു വര്‍ഷം കൊണ്ട് 2025 സാമ്പത്തികവര്‍ഷത്തിലെ രണ്ടാംപാദത്തോടെ ഓഹരിവില 1,850 രൂപയിലെത്തിയപ്പോള്‍ കമ്പനി 75,000 കോടി രൂപ വിപണിമൂല്യത്തിലേക്ക് ഉയര്‍ന്നു.

ഇതു നിക്ഷേപകരുടെ തുടര്‍ച്ചയായ വിശ്വാസത്തെയും വളര്‍ച്ചാ മുന്നേറ്റത്തെയുമാണ് കാണിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.