തിരുവനന്തപുരം: വിദ്യാഭ്യാസ, ഗവേഷണ, പരിശീലന പദ്ധതികളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനായി രാജ്യത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ്ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി(ആർജിസിബി)യും കേരളത്തിലെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്ആർഡിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്‍റെ സാന്നിധ്യത്തിൽ മന്ത്രിയുടെ ചേംബറിൽ ആർജിസിബി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണയും ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ. അരുണ്‍കുമാറും ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.


സംയുക്ത ഗവേഷണ പദ്ധതികൾ, സാങ്കേതികരംഗത്തെ സംരംഭങ്ങൾ, പരിശീലന പരിപാടികൾ, ശിൽപ്പശാലകൾ അടക്കമുള്ള വിവിധ പരിപാടികളാണ് ധാരണാപത്രം വിഭാവനം ചെയ്യുന്നത്. ഇവയിലൂടെ അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർഥികളുടെയും കഴിവുകൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.