പാ­ല­ക്കാട്: അ­ട്ട­പ്പാ­ടി അ­ഗ­ളി­യില്‍ പു­ലി­യിറ­ങ്ങി പ­ശു­ക്കി­ടാ­വി­നെ കൊന്നു. അഗ­ളി സ്വ­ദേ­ശി ത­ങ്ക­രാ­ജി­ന്‍റെ പ­ശു­ക്കി­ടാ­വി­നെ­യാ­ണ് പു­ലി പി­ടി­ച്ചത്. ഇ­വ­രുടെ വീ­ടി­ന്‍റെ ജ­നലും പു­ലി ത­കര്‍­ത്തി­ട്ടുണ്ട്.

ഞാ­യ­റാഴ്­ച രാ­ത്രി­ പ­ന്ത്രണ്ട­ര­യോടെ പൂ­വാത്ത കോ­ള­നി­ക്ക് സ­മീ­പ­മാ­ണ് സം­ഭവം. പുറ­ത്ത് വലി­യ ശ­ബ്ദം കേ­ട്ടെ­ങ്കിലും ഈ സമ­യം വീ­ട്ടില്‍ വൈ­ദ്യു­തി ഇല്ലാ­ത്ത­തി­നാല്‍ ഇറ­ങ്ങി നോ­ക്കാന്‍ ക­ഴി­ഞ്ഞില്ല.പി­ന്നീ­ട് ജ­ന­ലി­ലൂ­ടെ നോ­ക്കി­യ­പ്പോള്‍ എന്തോ ഒ­ന്ന് മുറ്റ­ത്ത് പ­തു­ങ്ങി­നില്‍­ക്കു­ന്ന­താ­യി ശ്ര­ദ്ധ­യില്‍­പ്പെ­ട്ടു.

ഇ­തോ­ടെ ആര്‍­ആര്‍­ടി­യെ വി­വ­ര­മ­റി­യി­ക്കു­ക­യാ­യി­രു­ന്നു. ആര്‍­ആര്‍­ടി സം­ഘ­മെ­ത്തി പട­ക്കം പൊ­ട്ടി­ച്ചാ­ണ് പു­ലി­യെ തു­ര­ത്തി­യ­ത്.