കണ്ണൂര്‍: മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യന്‍ കു­ടും­ബ­സ­മേ­തം എത്തി വോ­ട്ട് രേ­ഖ­പ്പെ­ടുത്തി. ഭാര്യ കമല, മകള്‍ വീണ വിജയന്‍ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.

പിണറായിയിലെ അമല യൂപി സ്‌കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാ­ണ് മു­ഖ്യ­മ­ന്ത്രിക്കും കുടുബംത്തിനും വോട്ട്. വീട്ടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി പോ­ളിംഗ് ബൂത്തിലേക്ക് എത്തിയ­ത്.

ബൂത്തില്‍ നീണ്ട ക്യൂ­വു­ള്ള­പ്പോ­ഴാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തി­യത്. എന്നാല്‍ നേരിട്ട് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറാന്‍ മുഖ്യമന്ത്രി തയാറായില്ല. മുന്നില്‍ ഇരുപതോളം പേര്‍ നില്‍ക്കുമ്പോള്‍ ക്യൂവില്‍ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി­യത്.