വയനാ­ട്: തലപ്പുഴ കമ്പമലയില്‍ മാ­വോ­യി­സ്­റ്റു­ക­ളും തണ്ടര്‍­ബോള്‍ട്ടും തമ്മില്‍ ഏറ്റുമു­ട്ടല്‍. ഇ­ന്ന് പു­ലര്‍­ച്ചെ­യാ­ണ് സം­ഭവം.

മാ­വോ­യി­സറ്റ്­ സം­ഘം വ­ന­ത്തില്‍ ത­ങ്ങു­ന്ന­താ­യി വിവരം ലഭിച്ചതിനെ തുടർന്ന് തണ്ടര്‍­ബോള്‍ട്ട് പ്രദേശത്ത് പരിശോധന നടത്തുക‍യായിരുന്നു. ഇതിനിടെ ഇവർക്കുനേരേ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.

ഒമ്പ­ത് റൗ­ണ്ട് വെ­ടി­വ­യ്­ക്കു­ന്ന­തി­ന്‍റെ ശ­ബ്ദം കേ­ട്ടെ­ന്ന് നാ­ട്ടു­കാര്‍ പറഞ്ഞു. സംഭവത്തിൽ ആര്‍ക്കും പ­രി­ക്കി­ല്ലെ­ന്നാ­ണ് വി­വരം.

കഴിഞ്ഞ ബുധനാഴ്ച രാവിലെ രാവിലെ 6.10ന് സി.പി.മൊയ്തീന്‍റെ നേതൃത്വത്തില്‍ നാ­ല് മാ­വോ­യി­സ്­റ്റുകള്‍ ക­മ്പ­മ­ല­യില്‍ എ­ത്തി­യി­രുന്നു. ഇവരിൽ ര­ണ്ട് പേരുടെ കൈ­യില്‍ ആയുധമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്­കരിക്കണമെന്നും ഇവര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായി­രുന്നു.