കൊച്ചി: എറണാകുളം നോർത്തിനും ആലുവ സ്റ്റേഷനുമിടയിൽ വൈദ്യുതി തകരാര്‍ നേരിട്ടതിനെ തുട‍ര്‍ന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രണ്ടര മണിക്കൂറിലധികമായി വൈദ്യൂതി തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ഇടപ്പള്ളിക്കടുത്ത് മരം വീണാണ് വൈദ്യുതി തടസപ്പെട്ടത്.

ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി - യശ്വന്ത്‌പൂര്‍ ഗരീബ് രഥ് എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. പിടിച്ചിട്ടിരുന്ന ജനശതാബ്ദി യാത്ര തുടർന്നു.

എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായാണ് ട്രെയിനുകൾ പിടിച്ചിട്ടത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. വൈദ്യുതി തകരാ‍ര്‍ ഉടൻ പരിഹരിക്കാൻ സാധ്യതയില്ലെന്നാണ് റെയിൽവെ അധികൃതര്‍ പറയുന്നത്.