എസ്ബിഐ: 8773 ഒഴിവ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ 8773 ക്ലറിക്കൽ ഒഴിവ്. ഡിസംബർ ഏഴു വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന സർക്കിളിൽ 50 ഒഴിവുണ്ട്.

ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒൗദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കണം.

യോഗ്യത (2023 ഡിസംബർ 31ന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യം. പ്രായം: 2023 ഏപ്രിൽ ഒന്നിന് 20-28 (പട്ടിക വിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻ മാർക്കും ഇളവുണ്ട്). ശന്പളം: 17,900-47,920.

തെരഞ്ഞെടുപ്പ് ഓണ്‍ലൈനായി നടത്തുന്ന പ്രിലിമിനറി, മെയിൻ പരീക്ഷകളെ അടിസ്ഥാനമാക്കി. കേരളത്തിൽ കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പ്രൊബേഷൻ. ഫീസ്: 750 രൂപ (പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർക്കു ഫീസില്ല). ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. അപേക്ഷ, പരീക്ഷ എന്നിവ സംബന്ധിച്ചുള്ള കുടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

www.bank.sbi, www.sbi.co.in