ചങ്ങനാശേരി അതിരൂപതയ്ക്ക് ഇത് അഭിമാനനിമിഷം
ചങ്ങനാശേരി അതിരൂപതയ്ക്ക് ഇത് അഭിമാനനിമിഷം
അതിരൂപതയ്ക്കു ധന്യനിമിഷം. ചരിത്രധന്യവും അതിപുരാതനവുമായ അതിരൂപതയുടെ സഹഇടയനായി മാർ തോമസ് തറയിൽ അഭിഷിക്തനായി. ചങ്ങനാശേരി മെത്രാപ്പോലീത്തൻ ഇടവകാംഗമായ മാർ തോമസ് തറയിൽ അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായപ്പോൾ ഇടവകയിലേയും അതിരൂപതയിലേയും വിശ്വാസീ സഹസ്രങ്ങൾക്ക് അത്യാഹ്ലാദ നിമിഷമാണ്. അതിരൂപതയെ നയിച്ച ധന്യപിതാക്കന്മാരുടെ പുണ്യപാത പിൻതുടരാനാണ് വിശ്വാസ സമൂഹത്തിന്‍റെ ഇളമുറക്കാരനായ മാർ തോമസ് തറയിലിനുള്ള ദൈവ നിയോഗം.

1887 മെയ് 20ന് ഭാഗ്യസ്മരണാർഹനായ 13ാം ലെയോ മാർപാപ്പാ ക്വോദ് യാംപ്രീദം എന്ന കല്പനയിലൂടെ സുറിയാനി ക്രൈസ്തവർക്കായി സ്ഥാപിക്കപ്പെട്ട കോട്ടയം, തൃശൂർ വികാരിയാത്തുകൾ ലത്തീൻ ഭരണത്തിൽനിന്നു അടർത്തി. 1887ൽ കോട്ടയം വികാരി അപ്പസ്തോലിക്കയായി ചുമതലയേറ്റ ബിഷപ് മാർ ചാൾസ് ലവീഞ്ഞ് തന്‍റെ ആസ്ഥാനം 1890 ഒക്ടോബർ ഒന്നിന് ചങ്ങനാശേരിയിലേക്കു മാറ്റി. കോട്ടയം വികാരിയാത്ത് രൂപംകൊണ്ട 1887 മെയ് 20ന് ചങ്ങനാശേരി വികാരിയാത്തിനും തുടക്കംകുറിച്ചു. ഈ ദിനമാണ് ചങ്ങനാശേരി അതിരൂപതയുടെ ജ·ദിനമായി ആചരിച്ചു പോരുന്നത്.


1956ൽ ചങ്ങനാശേരി രൂപത അതിരൂപതയായി ഉയർത്തപ്പെട്ടു. 2006 ഒക്ടോബറിൽ സുവർണജൂബിലി ആഘോഷിക്കപ്പെട്ട അതിരൂപതയുടെ സഹായമെത്രാൻ പദവിയിലേക്കാണ് മാർ തോമസ് തറയിൽ നിയമിക്കപ്പെടുന്നത്. മെത്രാഭിഷേക ചടങ്ങുകൾക്ക് അതിരൂപതയുടെ പുണ്യപിതാക്കന്മാർ അന്ത്യവിശ്രമം കൊള്ളുന്ന മെത്രാപ്പോലീത്തൻ പള്ളി പ്രാർഥനാ മുഖരിതമായ വേദിയാകും. വിശ്വാസീ സഹസ്രങ്ങൾ കൂപ്പുകൈകളോടെ തങ്ങളുടെ ഇടയനു പ്രർഥനാശംസകൾ നേരും. മാർ ചാൾസ് ലവീഞ്ഞ്, മാർ മാത്യു മാക്കിൽ, മാർ തോമസ് കുര്യാളശേരി, മാർ ജയിംസ് കാളാശേരി, മാർ മാത്യു കാവുകാട്ട്, മാർ ആന്‍റണി പടിയറ, മാർ ജോസഫ് പവ്വത്തിൽ എന്നിവർ അതിരൂപതയെ അതിധീരമായി നയിച്ച പിതാക്കമാരാണ്. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടമാണ് ഇപ്പോൾ അതിരൂപതയെ നയിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.