കുര്യൻ സാറിനു മനംനിറയെ ആഹ്ലാദം
കുര്യൻ സാറിനു മനംനിറയെ ആഹ്ലാദം
പ്രിയശിഷ്യൻ തറയിൽ ടോമിച്ചൻ എന്ന തോമസ് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനാകുന്പോൾ മണത്തുരുത്തിൽ എം.സി.കുര്യൻ സാറിന് മനംനിറയെ ആഹ്ലാദം. അച്ചടക്കവും വിധേയത്വവും ശാന്തനുമായിരുന്ന ടോമിച്ചൻ വിദ്യാർഥികൾക്ക് മാതൃകയായിരുന്നു. സൽസ്വഭാവിയായിരുന്ന ടോമിച്ചൻ വലിയ മനുഷ്യനാകുമെന്ന് അന്നേ ഞാൻ കരുതി. ചങ്ങനാശേരി എസ്എച്ച് ഹയർസെക്കൻഡറി സ്കൂളിൽ 1987ൽ പത്ത് ബിയിൽ ക്ലാസ് ടീച്ചറായിരുന്നു മണത്തുരുത്തിൽ എം.സി. കുര്യൻ സാർ.

തറയിൽ തോമസിനെക്കുറിച്ചു കുര്യൻ സാറിനു നല്ലതേ പറയാനുള്ളു. കുസൃതിത്തരങ്ങൾ ഒട്ടുമില്ലാതിരുന്ന തോമസിനോട് ഒരിക്കൽപോലും അരിശപ്പെടേണ്ടി വന്നിട്ടില്ല. മാർ തോമസ് തറയിലിന്‍റെ വല്യപ്പൻ ടി.ജെ. ജോസഫുമായി ഒരുമിച്ച് എസ്എച്ച് സ്കൂളിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചതായും കുര്യൻ സാർ പറഞ്ഞു. വൈദികനായിക്കഴിഞ്ഞും അധ്യാപകനെന്ന നിലയിൽ തോമസ് താനുമായുള്ള ബന്ധം തുടർന്നതായും കുര്യൻസാർ പറഞ്ഞു.


സഹായമെത്രാനായി പ്രഖ്യാപനം ഉണ്ടായശേഷം തന്നെ ഫോണിൽ വിളിക്കുകയും ഇത്തിത്താനം ഏനാചിറയിലുള്ള വീട്ടിലെത്തി അനുഗ്രഹം വാങ്ങുകയും മെത്രാഭിഷേകത്തിന് ക്ഷണിക്കുകയും ചെയ്തതും അനുഗ്രഹമായതായി കുര്യൻ സാർ കൂട്ടിച്ചേർത്തു.

എസ്എച്ച് സ്കൂളിലെ അധ്യാപകരായിരുന്ന പി.സി. ജോസഫിനും പി.എ. ജോസ് പുളിഞ്ചുവള്ളിക്കും തങ്ങളുടെ ശിഷ്യനായിരുന്ന തോമസ് തറയിലിനെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളു. തങ്ങളുടെ വത്സല ശിഷ്യനു ലഭിച്ച സഹായമെത്രാൻ പദവി എസ്എച്ച് സ്കൂളിനു ലഭിച്ച അമൂല്യമായ അംഗീകാരമാണെന്ന് ഈ ഗുരുക്കന്മാർ പറ ഞ്ഞു. എസ്എച്ച് സ്കൂളിലെ അധ്യാപകനായിരുന്ന മാളിയേക്കൽ കുര്യാക്കോസ് സാറിനെ മെത്രാപ്പോലീത്തൻ പള്ളിക്കടുത്തുള്ള വീട്ടിലെത്തി സന്ദർശിച്ച് മാർ തോമസ് തറയിൽ അനുഗ്രഹം തേടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.