മാർ ജോസഫ് പെരുന്തോട്ടം ആർച്ച്ബിഷപ്പായതിന്‍റെ പത്താംവർഷത്തിൽ അതിരൂപതയ്ക്ക് പുതിയ സഹായമെത്രാൻ
മാർ ജോസഫ് പെരുന്തോട്ടം ആർച്ച്ബിഷപ്പായതിന്‍റെ പത്താംവർഷത്തിൽ അതിരൂപതയ്ക്ക് പുതിയ സഹായമെത്രാൻ
വിശുദ്ധ യൗസേപ്പിതാവ് മധ്യസ്ഥനായുള്ള ചങ്ങനാശേരി അതിരൂപതയുടെ ആർച്ച്ബിഷപായി 2007 മാർച്ച് 19ലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണത്തിരുനാൾ ദിനത്തിലാണ് മാർ ജോസഫ് പെരുന്തോട്ടം നിയമിതനായത്. ആത്മീയവും വിശ്വാസപരവും ആരാധനാക്രമപരവുമായ രംഗങ്ങളിൽ അമൂല്യമായ പാണ്ഡിത്യത്തിനുടമയായ മാർ പെരുന്തോട്ടം അതിരൂപതയെ നാമൊരു കുടുംബം എന്ന ആദർശത്തിൽ ബഹുദൂരം മൂന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയാണ്.


മാർ പെരുന്തോട്ടം ആർച്ച്ബിഷപായി പത്തുവർഷം പിന്നിടുന്പോഴാണ് വടവാതൂർ സെമിനാരിയിലെ അദ്ദേഹത്തിന്‍റെ ശിഷൻകൂടിയായ മാർ തോമസ് തറയിൽ സഹായമെത്രാനായി നിയമിതനായത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.