മെത്രാപ്പോലീത്തൻ ഇടവക ആഹ്ലാദ നിറവിൽ
മെത്രാപ്പോലീത്തൻ ഇടവക ആഹ്ലാദ നിറവിൽ
ഇടവകാംഗമായ മാർ തോമസ് തറയിൽ അതിരൂപതയുടെ സഹായമെത്രാനായി ഉയർത്തപ്പെട്ടതിൽ ഇടവക സമൂഹത്തിന് ആഹ്ലാദവേള. ആനന്ദദായകമായ ദൈവകൃപ അനർഗളമായി ചൊരിഞ്ഞ നിമിഷമായിരുന്നു മെത്രാഭിഷേക ശുശ്രൂഷ. ഇടവകയിലെ തറയിൽ കുടുബത്തിലെ ഇളമുറക്കാരനായ മാർ തോമസ് തറയിലിന് ലഭിച്ച ദൈവകൃപയും അംഗീകാരവും ഇടവകാംഗങ്ങൾ അഭിമാനത്തോടെയും ചാരിതാർഥ്യത്തോടെയുമാണ് സ്വീകരിച്ചത്. മാമ്മോദീസ, സ്ഥൈര്യലേപനം, ആദ്യകുർബാന, വൈദിക പട്ടം, എന്നി കൂദാശകൾ പരികർമം ചെയ്ത ദൈവാലയത്തിൽ തന്നെ മാർ തോമസ് തറയിലിന്‍റെ മെത്രാഭിഷേക ചടങ്ങുകൾ നടന്നപ്പോൾ അത് സവിശേഷതയാർന്ന ചരിത്ര മുഹൂർത്തമായി.

മാമ്മോദീസയും മറ്റ് കൂദാശകളും സ്വീകരിച്ച ദേവാലയത്തിൽത്തന്നെ മാർ തോമസ് തറയിലിന് മേൽപട്ട ശുശ്രൂഷയ്ക്ക് ലഭിച്ച അവസരം അത്യപൂർവ അനുഗ്രമായി. അതിരൂപതയെ നയിച്ച ധന്യപിതാക്ക·ാരുടെ പുണ്യപാത പിൻതുടരാനാണ് വിശ്വാസ സമൂഹത്തിന്‍റെ ഇളമുറക്കാരനായ മാർ തോമസ് തറയിലിനു നിയോഗം ലഭിച്ചിരിക്കുന്നത്. മെത്രാപ്പോലീത്തൻ ഇടവകാംഗങ്ങൾ ഒന്നടങ്കം ഈ ധന്യമുഹൂർത്തത്തിന് സാക്ഷികളായി. മാർ തോമസ് തറയിലിന്‍റെ മാതാവ് മറിയാമ്മയും സഹോദരങ്ങളും ബന്ധുമിത്രാദികളും ഈ പുണ്യകർമത്തിൽ പങ്കാളികളായി.


വികാരി ഫാ.കുര്യൻ പുത്തൻപുര, കൈക്കാരന്മാരായ സിബി പാറക്കൽ, ജിജി കോട്ടപ്പുറം, ജോബി തൂന്പുങ്കൽ എന്നിവരുടെ നേതൃത്വത്തലാണ് ഇടവക തലത്തിൽ ചടങ്ങുകൾക്കുള്ള വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.