കണ്ണൂര്‍: പയ്യന്നൂ­രില്‍ അ­ട­ച്ചി­ട്ടി­രു­ന്ന വീടിനുള്ളില്‍ യുവതി­യെ മരിച്ച നിലയില്‍ കണ്ടെ­ത്തി. മാതമംഗലം കോയിപ്ര സ്വദേശി അനി­ല ആ­ണ് മ­രി­ച്ചത്.

അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീ­ട്ടി­ലാ­ണ് ഇവ­രെ മ­രി­ച്ച നി­ല­യില്‍ കണ്ടെത്തി­യത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. വി­നോ­ദ­യാത്ര കഴിഞ്ഞ് ഇ­വര്‍ മ­ടങ്ങി­യോ­ത്തി­യ­പ്പോ­ഴാ­ണ് വീ­ടി­നു­ള്ളില്‍ യു­വ­തി­യു­ടെ മൃ­ത­ദേ­ഹം ക­ണ്ട­ത്തി­യത്. ഇ­തോടെ പോ­ലീ­സില്‍ വിവരം അറിയിക്കുകയായിരു­ന്നു.

യാത്ര പോകുന്നതി­നാല്‍ മാതമംഗലം സ്വദേശി സുദര്‍ശന്‍ പ്രസാ­ദിനെ ബെറ്റിയും കുടും­ബവും ഇ­വ­രുടെ വീട് നോക്കാന്‍ ഏല്‍­പ്പി­ച്ചി­രു­ന്നു. ഇ­യാളെ 22 കിലോമീറ്റര്‍ അ­കലെ മാതമംഗലത്ത് തൂങ്ങി മരിച്ച നിലയില്‍ ക­ണ്ടെത്തി.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ന­ട­ത്തി­വ­രി­ക­യാ­ണെ­ന്നും പൊലീസ് അ­റി­യിച്ചു. ഇ­രു­വ­രു­ടെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ അന്വേ­ഷി­ക്കും. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

യുവതിയുടെ മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ട്. ഫോ­റന്‍­സി­ക് വി­ദ­ഗ്­ധര്‍ സ്ഥ­ല­ത്തെ­ത്തി പരി­ശോ­ധ­ന ന­ടത്തി.