സമാധാനം
സമാധാനം
ക്രിസ്മസ് വിവരണത്തിൽ വിശുദ്ധ ലൂക്കാ സുവിശേഷകൻ ആദ്യം വൃദ്ധരെയാണ് അണിനിരത്തുന്നത്. ഒന്നല്ല, ഒരു പറ്റം വൃദ്ധർ: സക്കറിയാ, എലിസബത്ത്, ശിമയോൻ, അന്ന. ക്രിസ്മസ് വാർധക്യത്തിന്‍റെ ആഘോഷവുമാണ്.

ആജീവനാന്തം കൗമാരക്കാരായിരിക്കുവാൻ ശ്രമിക്കുന്ന നിരവധി പേരുണ്ട്. നിത്യയൗവനം എന്ന സുന്ദര സ്വപ്നം താലോലിക്കുന്നവർ. വാർധക്യം നഷ്ടമോ ശാപമോ അല്ല. ജീവിതത്തിന്‍റെ ഏറ്റവും നല്ല കാലമാണത്.

ടാഗോർ പറയുന്നതു കേൾക്കൂ: “മരണം വെളിച്ചം കെട്ടുപോകലല്ല; ദീപം അണയ്ക്കുന്നതാണ്. കാരണം പ്രഭാതമായിരിക്കുന്നു”. വാർധക്യത്തിന്‍റെ മഹത്വം എന്ന പേരിൽ ജോൺ പോൾ മാർപാപ്പ ഒരു രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രായം നമുക്കു നൽകുന്ന നന്മകളെ പരിശുദ്ധ പിതാവ് അതിൽ മനോഹരമായി വിവരിച്ചിരിക്കുന്നു.

എല്ലാ പ്രായക്കാർക്കും ഇഷ്ടമുള്ള ഒരു ലോകം, Towards a society for all ages എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. വൃദ്ധർക്കു വേണ്ടാത്തതും വൃദ്ധരെ വേണ്ടാത്തതുമായ ഒരു ലോകമല്ല നാം സൃഷ്ടിക്കേണ്ടത്. ചെറുപ്പക്കാരുടെയും ചെറുപ്പമായി അഭിനയിക്കുന്നവരുടെയും സംഖ്യ കൂടുതൽ ഉണ്ടെന്നു നമുക്കു തോന്നുമെങ്കിലും സത്യത്തിൽ ഇന്നു ലോകത്തിൽ യുവജനങ്ങളെക്കാൾ കൂടുതൽ വൃദ്ധരാണുള്ളത്.

വൃദ്ധരെ തൊഴിലിൽ നിന്നു വിരമിച്ചവരും വിശ്രമിക്കുന്നവരും രോഗികളും മരണം കാത്തു കഴിയുന്നവരുമായി ചിത്രീകരിക്കാതെ, സമൂഹത്തിന്‍റെ ഗുണകാംക്ഷികളും മാർഗദർശികളുമായി നാം കാണണം.

ഒരാൾ ഗുരുവിന്‍റെ പക്കലെത്തി പരാതി പറഞ്ഞു, എന്നെ എല്ലാവരും അവഗണിക്കുന്നു. ഗുരു മറുപടി നൽകി, എപ്പോഴും ഒരാൾ ബഹുമാനിക്കപ്പെടണമെന്നു ശാഠ്യം പിടിക്കരുത്. രാജാവിന്‍റെ ശിരസിൽ വയ്ക്കുന്ന കിരീടം രാത്രിയിൽ വെറും മേശപ്പുറത്തോ ഭിത്തിയിലെ ആണിയിലോ അല്ലേ തൂക്കിയിടുക.

ഉണ്ണിയേശുവിനെ കരങ്ങളിൽ എടുത്ത ശിമയോൻ സ്വർഗത്തിലേയ്ക്കു നോക്കി പറഞ്ഞു: ഈ ദാസനെ സമാധാനത്തിൽ വിട്ടയച്ചാലും. ജീവിതം നൽകിയ എല്ലാ ഉത്തരവാദിത്വങ്ങളും പൂർത്തിയാക്കിയശേഷം ജീവിതത്തോട് സമാധാനത്തോടെ വിടപറയുവാൻ സാധിക്കുക വലിയ ഭാഗ്യമാണ്.

ശാരീരികമായി പല പരിമിതികളും ഉണ്ടെങ്കിലും ആധ്യാത്മികമായി വൃദ്ധർക്കു ചെയ്യുവാൻ കഴിയാത്തതായി ഒന്നുമില്ല. വാർധക്യകാലം നന്നായി ജീവിക്കുവാനുള്ള ഏക മാർഗം ദൈവത്തിൽ ജീവിക്കുകയാണ്.

വാർധക്യത്തിന്‍റെ നന്മകൾ നിസ്വാർഥത, നല്ല ഓർമ്മകൾ, വൈവിധ്യമാർന്ന അനുഭവങ്ങൾ, പരസ്പര ആശ്രയത്വം എന്നിവ പരിപോഷിപ്പികുക, അവയിൽ അഭിമാനിക്കുക. സ്വന്തം കുടുംബത്തിനും ജീവിതത്തിനും സമ്പത്തിനും അപ്പുറത്തേക്കു നോക്കുവാനും അപരന്‍റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുവാനുമുള്ള സമയമാണ് വാർധക്യം.

ഓർമയും പൈതൃകങ്ങളെ കാത്തു സൂക്ഷിക്കുവാനുളള കഴിവും വളർത്തുക. ഭൗതികധനം എന്ന നിധിയുടെ കാവൽക്കാരായി വൃദ്ധർ മാറരുത്. വിക്ടർ ഹ്യുഗോയുടെ വാക്കുകൾ നമുക്ക് പ്രചോദനമാകട്ടെ: “ ക്രമമായി ചെറിയ ചെറിയ സ്നേഹ കർമങ്ങൾ ചെയ്യുന്നവരാണ് ജീവിതത്തിലെ ഏറ്റവും വലിയ കാരുണ്യ പ്രവൃത്തി ചെയ്യുക”

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.