ഹൃദയനിറവ്
ഹൃദയനിറവ്
ക്രിസ്തുവിന്‍റെ മുമ്പിൽ കാഴ്ചകൾ സമർപ്പിക്കുന്ന സമയമാണ് ക്രിസ്മസ്. പൂജാരാജാക്കന്മാർ എന്നു വിളിക്കപ്പെടുന്ന ജ്ഞാനികൾ സ്വർണവും മീറയും കുന്തിരിക്കവും അവന്‍റെ മുമ്പിൽ സമർപ്പിച്ചു. ശൂന്യമായ പാത്രങ്ങളുമായാണ് അവർ തിരിച്ചുപോയത്.

ഒരു ആഫ്രിക്കൻ കഥയുണ്ട്: പശുവിനെ വളർത്തി പാലു കുടിച്ചു ജീവിച്ചിരുന്ന ഒരുപറ്റം ഗോത്രവർഗക്കാർ ഒരു കാര്യം ശ്രദ്ധിച്ചു; പശുക്കൾ ഇപ്പോൾ കുറച്ചു പാൽ മാത്രമേ തരുന്നുള്ളൂ. ഇതിന്‍റെ കാരണം അവർക്കു വ്യക്തമായില്ല.

ധൈര്യശാലിയായ ഒരു ചെറുപ്പക്കാരൻ ഒരു രാത്രി തൊഴുത്തിനു പിന്നിൽ മറഞ്ഞിരുന്നു. ചന്ദ്രന്‍റെ പ്രകാശത്തിൽ അതിസുന്ദരിയായ ഒരു യുവതി താഴേക്കു വരുന്നു. അവൾ പാൽ സംഭരിച്ച് തിരികെപ്പോകുന്നു. അടുത്ത ദിവസം പ്രത്യേക കെണി ഒരുക്കി ഇയാൾ യുവതിയെ വലയ്ക്കുള്ളിൽ പിടിച്ചു.

‘ഞങ്ങൾ ചന്ദ്രന്‍റെ നാട്ടിൽ ജീവിക്കുന്നവരാണ്. ഭൂമിയിൽനിന്നു ശേഖരിക്കുന്ന പാലാണ് ഞങ്ങളുടെ ഭക്ഷണം. പോകുവാൻ അനുവദിക്കണം’- അവൾ അപേക്ഷിച്ചു. സ്വതന്ത്രയാക്കാക്കാമെന്നും തന്‍റെ ഭാര്യയായി ജീവിക്കണമെന്നും അയാൾ വ്യവസ്ഥ വച്ചു. സമ്മതിച്ച അവൾ പറഞ്ഞു; ‘മൂന്നു ദിവസത്തേക്ക് എനിക്ക് എന്‍റെ ദേശത്തു പോകണം. അതിനുശേഷം തിരിച്ചുവന്ന് ഞാൻ നിന്‍റെ ഭാര്യയായി ജീവിക്കാം’.

പിന്നീട്, അവൾ ഒരു വലിയ പെട്ടിയുമായി തിരിച്ചുവന്നു. ഒരിക്കലും ഈ പെട്ടി തുറക്കാൻ പാടില്ല എന്ന വ്യവസ്ഥയിൽ അവർ വിവാഹിതരായി ആഹ്ളാദപൂർവം ജീവിച്ചു. ഒരു ദിവസം ഭാര്യ സ്ഥലത്തില്ലാതിരുന്നപ്പോൾ ജിജ്ഞാസ മൂത്ത അയാൾ പെട്ടി തുറന്നു. അതിൽ ഒന്നും ഉണ്ടായിരുന്നില്ല.

തിരിച്ചത്തിയ അവൾ പറഞ്ഞു: ‘ഞാൻ മടങ്ങുന്നു. ഇനി നമുക്ക് ഒരുമിച്ചു ജീവിക്കുവാനാവുകയില്ല’. നിന്‍റെ ഈ കാലിപ്പെട്ടി തുറന്നതിനാണോ നീ ഇത്ര അസ്വസ്ഥയാകുന്നത്. അല്ല, അവൾ പറഞ്ഞു . ‘നിങ്ങൾ പറഞ്ഞില്ലേ ഈ പെട്ടി ശൂന്യമാണെന്ന്. അത് ശൂന്യമായിരുന്നില്ല. അതു നിറയെ എന്‍റെ ജന്മനാടിന്‍റെ ആകാശവും സുഗന്ധവും പ്രകാശവും വായുവും ആയിരുന്നു. ഇവ എല്ലാം നിറച്ചുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവ എല്ലാം നിന്‍റെ ദൃഷ്ടിയിൽ ശൂന്യതയാണ്. അതുകൊണ്ട് ഞാൻ തുടരില്ല.

പൂജാരാക്കന്മാർ സ്വർണവും സമ്മാനങ്ങളും കൊണ്ടുവന്നപെട്ടികളിൽനിന്ന് അവ എല്ലാം പുറത്തെടുത്തു. പെട്ടികളിൽ പുൽക്കൂടിന്‍റെ വെളിച്ചവും വായുവും സുഗന്ധവും അനുഗ്രഹങ്ങളും അവർ നിറച്ചു. നമുക്ക് ആ പെട്ടികൾ കാലിയാണല്ലോ എന്നു തോന്നും! അവർ സന്തോഷത്തോടെയാണു തിരിച്ചുപോയത്. നഷ്ടബോധത്തോടെയല്ല.

ഇന്നു നാം പ്രിയപ്പെട്ടവ എന്നു കരുതുന്ന പലതും ഹൃദയപാത്രങ്ങളിൽനിന്നു പുറത്താക്കുകയും ക്രിസ്തുവിന്‍റെ പരിമളം ഹൃദയത്തിൽ നിറയ്ക്കുകയും ചെയ്യണം.

സമ്പന്നനായ ചെറുപ്പക്കാരൻ ഒരിക്കൽ ക്രിസ്തുവിന്‍റെ അടുത്തുവന്ന് വലിയ കാര്യങ്ങൾ സംസാരിച്ചു. എന്നാൽ തിരികെപ്പോയത് അതീവ ദുഃഖിതനായിട്ടാണ്. ഏറെ സമ്പത്തുണ്ടായിട്ടും സന്തോഷമോ പ്രസാദമോ ഇല്ലാത്ത അവസ്ഥ. സമ്പത്തു വർധിക്കുംതോറും യുക്തിഭദ്രമായ തീരുമാനങ്ങൾ ബുദ്ധിമുട്ടാണെന്ന് കോടീശ്വരനായ വാറൻ ബഫറ്റ് പറഞ്ഞതു സത്യമാണ്.

ജീവിതത്തിൽ നാം ചെയ്യേണ്ട ഒരു നല്ല കാര്യം നമ്മേക്കാൾ മെച്ചപ്പെട്ട വ്യക്തികളെ നമുക്കു ചുറ്റിനും നിർത്തുകയാണെന്നും ബഫറ്റ് പഠിപ്പിക്കുന്നുണ്ട്. സമ്പത്തുകൊണ്ട് എന്നതിനേക്കാൾ നന്മകൊണ്ടും നല്ല മനുഷ്യരെക്കൊണ്ടും നമുക്കും ഹൃദയം നിറയ്ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.