ജോർജിയ: ഡാൽട്ടണിൽ ഭാര്യയെയും കാമുകിയെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. വെള്ളിയാഴ്ചയാണ് നാ‌ടിനെ ന‌ടുക്കിയ സംഭവം നടന്നത്.

ജോർജിയ സ്വദേശിയായ 37 വയസുകാരനാണ് ഭാര്യ‌യെ കൊലപ്പെടുത്തിയ ശേഷം കാമുകി‌യെ അവരുടെ വീട്ടിലെത്തി കൊലപ്പെടുത്തിയത്.‌ തു‌ടർന്ന് ഇ‌യാളും വെടി‌യുതിർത്ത് ജീവനൊടുക്കി.

മരണപ്പെട്ടവരിൽ ഒരാളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസിനെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.