വിധിയോട് പടപൊരുതി നേടിയ ജയം
Thursday, May 9, 2024 1:47 AM IST
നേമം : കാലുകള്‍ തളര്‍ന്ന് നടക്കാൻ കഴിയാത്ത സ്ഥിതിയിലും വിധിയോട് പൊരുതി എസ്എസ്എല്‍സി പരീക്ഷ എഴുതിയ നിതിന്‍റെ വിജയത്തിന് ഇരട്ടി മധുരം.

പാപ്പനംകോട് സർക്കാർ ഹൈസ്കൂളിലാണ് നിതിൻ പരീക്ഷ എഴുതിയത്. സഹപാഠികളുടെയും അധ്യാപകരുടെയും പിന്തുണ നല്‍കിയ ആത്മവിശ്വാസത്തിലാണ് പരീക്ഷയെഴുതിയത്. ഒരു എപ്ലസും രണ്ട് എയും ലഭിച്ചു.

പോലീസ് ഉദ്യോഗസ്ഥനായ അച്ഛന്‍ ശ്രീകുമാര്‍ ബൈക്കിലിരുത്തിയാണ് നിതിനെ സ്‌കൂളിലെത്തിക്കുന്നതും പരീക്ഷയ്ക്ക് കൊണ്ടുവരുന്നതും പിന്നെ കൂട്ടുകാര്‍ കൈയ്യിലെടുത്ത് ക്ലാസ് മുറിയിലെത്തിക്കും. നിതിനോടൊപ്പം പാപ്പനംകോട് സ്‌കൂളില്‍ പരീക്ഷ എഴുതിയവരില്‍ അന്‍പത്തിയഞ്ച് കുട്ടികളും വിജയിച്ചു.

അഞ്ച് കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. റിസൾട്ട് വന്നതിന് ശേഷം സ്‌കൂളില്‍ എത്തിയ നിതിൻ അധ്യാപകരോടൊപ്പം മധുരം കഴിച്ചു.

കല്ലിയൂര്‍ പഞ്ചായത്തിലെ പുന്നമൂട് സര്‍ക്കാര്‍ മോഡല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ വീണ്ടും നൂറുശതമാനം വിജയം. നൂറ്റിപത്തൊമ്പത് വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ പതിനെട്ട് പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു.