ഫലം വന്നു; ഇനി വഴി പലതാണ്
Friday, May 10, 2024 12:21 AM IST
കോട്ടയം: പ്ലസ് ടു ഫലം വന്നതോടെ ഉപരിപഠനത്തിന് വിദ്യാര്‍ഥികളുടെ നെട്ടോട്ടം. സയന്‍സ്, കണക്ക് വിഷയങ്ങളിലെ ഉയര്‍ന്ന വിജയികളില്‍ ഏറെപ്പേരും മെഡിക്കല്‍, എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിലേക്ക്. പാരാമെഡിക്കല്‍, ടെക്‌നിക്കല്‍ മേഖലയിലേക്കും മറ്റൊരു നിര നീങ്ങുന്നു.

പരമ്പരാഗത വിഷയങ്ങളില്‍ ബിരുദപഠത്തിന് ഓരോ വര്‍ഷവും വിദ്യാര്‍ഥികളുടെ എണ്ണം കുറയുകയാണ്.

പെണ്‍കുട്ടികളില്‍ വലിയൊരു വിഭാഗവും നഴ്‌സിംഗിന് പ്രാധാന്യം നല്‍കുന്നു. ബിഎസ്എസി നഴ്‌സിംഗിന് മുന്‍നിര സ്ഥാപനങ്ങളില്‍ ഇക്കാലത്ത് മെറിറ്റ് 95 ശതമാനത്തിന് മുകളിലാണ്. അയല്‍സംസ്ഥാനങ്ങളില്‍ നഴ്‌സിംഗ് സീറ്റ് തേടിയുള്ള നെട്ടോട്ടം ഉടനെ തുടങ്ങും. കേരളത്തിലെ ഒന്നാം വര്‍ഷ നഴ്‌സിംഗ് പ്രവേശനത്തില്‍ കാലതാമസം വരുത്തുന്നതിനു പിന്നില്‍ അയല്‍സംസ്ഥാന ലോബിയുടെ ഇടപെടല്‍ എക്കാലത്തുമുണ്ട്.

ഹ്യുമാനിറ്റീസില്‍ മാത്രമല്ല സയന്‍സിലും ബിരുദപഠനത്തിന് പൊതുവെ തിരക്കു കുറഞ്ഞിരിക്കുന്നു. ചില വിഷയങ്ങളില്‍ ക്ലാസില്‍ കുട്ടികളുടെ എണ്ണം ഒറ്റ അക്കത്തിലേക്ക് കുറഞ്ഞതും വസ്തുതയാണ്. എന്നാല്‍ യുപിഎസ്സി, പിഎസ്‌സി ഉള്‍പ്പെടെ മത്സരപരീക്ഷകള്‍ ലക്ഷ്യമാക്കി ഹ്യുമാനിറ്റീസ് താത്പര്യപ്പെടുന്നവരുമുണ്ട്.

ബിഎഡും മറ്റ് അധ്യാപന കോഴ്‌സുകളും ലക്ഷ്യമാക്കുന്നവര്‍ നല്ല കോളജുകള്‍തന്നെ തെരഞ്ഞെടുക്കാന്‍ താത്പര്യപ്പെടുന്നു.സമീപകാലം വരെ ബിരുദപഠനത്തില്‍ ബികോമിനായിരുന്നു വലിയ ഡിമാന്‍ഡ്. കൊമേഴ്‌സിലെ മുന്‍നിരക്കാര്‍ ഇത്തരത്തില്‍ മുന്‍നിരയിലുള്ള കോളജുകളില്‍ പ്രവേശനത്തിനായി തിക്കിത്തിരക്കി.

മാറ്റം അനിവാര്യമായതോടെ എംജിയില്‍ നാലു വര്‍ഷബിരുദവും പുതിയ പ്രഫഷണല്‍ കോഴ്‌സുകളും ആരംഭിക്കുകയാണ്. സിലബസിലും പരിഷ്‌കാരങ്ങള്‍ വരുത്തും. ഏതാനും റെഗുലര്‍ കോളജുകളില്‍ നിയമപഠനം ഉള്‍പ്പെടെ കോഴ്‌സ് വൈവിധ്യത്തിലേക്ക് ചുവടുമാറി.

ഈ സാഹചര്യത്തിലും വിദേശപഠനത്തിനായി വിസ കാത്തിരിക്കുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അഡ്മിഷന്‍, പണച്ചെലവ്, ബാധ്യത, ഭാവി തുടങ്ങി ആകാംക്ഷയുടെ ദിനങ്ങളാണ് ഇത്തരക്കാര്‍ക്ക്.