അമ്പൂരിയില്‍ അറസ്റ്റിലായവരുടെ പേരില്‍ നിരവധി കേസുകള്‍
Saturday, May 18, 2024 6:30 AM IST
വെള്ളറട : അമ്പൂരിയിലെ ഗുണ്ടാ ആക്രമണ കേസിലെ പ്രതികളുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് പോലീസ്. അമ്പൂരി കണ്ണന്നൂര്‍ സ്വദേശി അബിന്‍ റോയ്, വെള്ളറട ബാലരാമപുരം, പൂജപ്പുര പോലീസ് സ്‌റ്റേഷനുകളില്‍ വാഹനമോഷണം, കഞ്ചാവ് കേസുള്‍പ്പെടെയുള്ളവയിലെ പ്രതിയാണ്.

കാട്ടാക്കട സ്വദേശി അഖില്‍ലാലിന്‍റെ പേരിലും കഞ്ചാവ് കേസുകളുണ്ട്. ഒളിവിലുള്ള മലയിന്‍കീഴ് സ്വദേശിയായ അഭിഷേകിനെ കാപ്പ ചുമത്തി ജില്ല കടത്തിയിട്ടുണ്ട്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തയാളെ സംഭവ ദിവസം തന്നെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.

മറ്റു പ്രതികളായ അബിന്‍ റോയിയും അഖില്‍ലാലും അഭിഷേകും മോഷ്ടിച്ച ബൈക്കുകളില്‍ രക്ഷപ്പെടുകയായിരുന്നു.രാത്രിയില്‍ ഒളിവില്‍ക്കഴിഞ്ഞശേഷം അഭിഷേക് ഒഴികെയുള്ളവര്‍ കളിയിക്കാവിളയിലെ മങ്കാട്ടുള്ള വൈദ്യശാലയില്‍ എത്തി.

പോലീസ് സംഘങ്ങളായി തിരിഞ്ഞ് ഇവര്‍ എത്താനുള്ള കേന്ദ്രങ്ങളിലെല്ലാം പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് പ്രതികളെ ആക്രമണം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബാബു കുറുപ്പിന്‍റെ നേത്രത്വത്തിലുള്ള സംഘത്തിന് പിടികൂടാന്‍ കഴിഞ്ഞത്.