മോദിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോണ്‍ഗ്രസ്
മോദിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോണ്‍ഗ്രസ്
Tuesday, April 9, 2024 1:32 AM IST
ന്യൂഡൽഹി: പാർട്ടിയുടെ തെരഞ്ഞെടുപ്പ് പത്രികയെ സ്വാതന്ത്ര്യത്തിനു മുന്പുള്ള മുസ്‌ലിം ലീഗിന്‍റെ പ്രകടനപത്രികയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി താരതമ്യം ചെയ്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മോദി വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി രണ്ടു പരാതികളാണ് കമ്മീഷനു കോണ്‍ഗ്രസ് നൽകിയിരിക്കുന്നത്.

രാജസ്ഥാനിലെ അജ്മീറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണു മോദി കോണ്‍ഗ്രസിനെതിരേ മുസ്‌ലിം ലീഗിനെ ആയുധമാക്കിയത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയെന്ന പേരിൽ കോണ്‍ഗ്രസ് പുറത്തിറക്കിയതു നുണകളുടെ കെട്ടാണെന്നും പ്രകടനപത്രികയിലെ ഓരോ പേജും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണെന്നും മോദി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

സ്വാതന്ത്ര്യത്തിനു മുന്പത്തെ മുസ്‌ലിം ലീഗിന്‍റെ ആശയങ്ങളാണു കോണ്‍ഗ്രസ് പ്രകടനപത്രികയിൽ പ്രതിഫലിപ്പിക്കുന്നതെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് റാലികളിലുടനീളം പ്രകടനപത്രിക ആയുധമാക്കി കോണ്‍ഗ്രസിനെതിരേ ന്യൂനപക്ഷ പ്രീണനമെന്ന ആക്ഷേപം മോദി കടുപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.


സൽമാൻ ഖുർഷിദ്, മുകുൾ വാസ്നിക്, പവൻഖേര, ഗുരുദീപ് സിംഗ് സപ്പൽ എന്നിവരുൾപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു പരാതി നൽകിയത്.

എല്ലാ പാർട്ടികൾക്കും സമത്വം ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായാണു പ്രവർത്തിക്കുന്നതെന്നു പ്രകടമാക്കേണ്ട സമയാണിതെന്നും പരാതി നൽകിയ കാര്യം പങ്കുവച്ച് ഐഎസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.