ലഹരിക്കടത്ത് കേസ്: തമിഴ്നാട്ടിൽ ഇഡി റെയ്ഡ്
ലഹരിക്കടത്ത് കേസ്: തമിഴ്നാട്ടിൽ ഇഡി റെയ്ഡ്
Wednesday, April 10, 2024 12:29 AM IST
ചെന്നൈ: ഡിഎംകെ മുൻ നേതാവും സിനിമാ നിർമാതാവുമായ ജാഫർ സാദിഖ് ഉൾപ്പെട്ട ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഇഡി റെയ്ഡ്.

ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ 25 ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ ചില രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.

ജാഫറിന്‍റെ ബിസിനസ് പങ്കാളിയും, സിനിമാ സംവിധായകനുമായ അമീറിന്‍റെ ഓഫീസുകളിലും പരിശോധന നടത്തി. സാദിഖുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് തമിഴ്നാട് നിയമമന്ത്രിയും ഡിഎംകെ നേതാവുമായ എസ്. രഘുപതി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.


2,000 കോടിയിലധികം വിലമതിക്കുന്ന 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ കടത്തിയ കേസിൽ സാദിഖിനെ കഴിഞ്ഞ മാസം നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യയിൽനിന്ന് ഓസ്ട്രേലിയ, ന്യൂസിലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ട്രാൻസ്-നാഷണൽ സ്യൂഡോഫെഡ്രിൻ കള്ളക്കടത്ത് റാക്കറ്റിന്‍റെ ‘സൂത്രധാരനും രാജാവും’ എന്നാണ് സാദിഖിനെ എൻസിബി വിശേഷിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.