Responses
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
Friday, January 5, 2024 11:49 PM IST
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്‍റിന്‍റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുകയെന്നതാണ്. എന്നാൽ‌, കുറേക്കാലമായി ഈ ഉത്തരവാദിത്വം ജനങ്ങളുടെ എന്നതിനു പകരം വന്യജീവികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുക എന്നതായി മാറിയിരിക്കുന്നു.

മൃഗങ്ങളുടെ വീട് കാട്, ജനങ്ങളുടെ വീട് നാട്. വന്യമൃഗങ്ങൾക്ക് ജീവിക്കാനും ഭക്ഷിക്കാനും കാട് ആവശ്യമാണ്. അതുപോലെതന്നെ മനുഷ്യർക്ക് ജീവിക്കാനും കൃഷി ചെയ്തു ഭക്ഷിക്കാനും നാട് ആവശ്യമാണ്. മനുഷ്യൻ മറ്റാളുകളുടെ സ്വത്ത് നശിപ്പിക്കുകയോ മറ്റുള്ളവരെ കൊല്ലുകയോ ചെയ്താൽ വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷയ്ക്ക് അർഹനാണ്. വന്യമൃഗങ്ങൾ മനുഷ്യരുടെ സ്വത്ത് നശിപ്പിക്കുകയോ മനുഷ്യരെ കൊല്ലുകയോ ചെയ്താൽ അവയെ വിചാരണ ചെയ്യുന്നതിനുള്ള കോടതിയോ തൂക്കിക്കൊല്ലുന്നതിനുള്ള കഴുമരമോ കയറോ ആരാച്ചാരോ ഇല്ലെന്നതു വസ്തുതയാണ്. കാട്ടുപന്നി വർഷത്തിൽ രണ്ടു പ്രാവശ്യം പ്രസവിക്കും. ഒരു പ്രസവത്തിൽ 15 കുഞ്ഞുങ്ങൾ സാധാരണമാണ്. അതിൽ 10 എണ്ണം പെൺകുഞ്ഞുങ്ങൾ എന്നു കരുതിയാൽ അടുത്ത ആറ് മാസത്തിനുള്ളിൽ പന്നികളുടെ എണ്ണം 150 ആകും. വീണ്ടും ആറുമാസം കൂടി കഴിയുന്പോൾ 100 എണ്ണം പെൺകുഞ്ഞുങ്ങൾ എന്നു കരുതിയാൽ 100 x 15=1,500 ആകും. ഈ രീതിയിൽ പെരുകിയാലുള്ള എണ്ണം കണക്കു കൂട്ടുന്നതിനു ഗണിതവിദഗ്ധന്മാർക്കുപോലും പ്രയാസമാണ്.

മൃഗസ്നേഹവും പ്രകൃതിസ്നേഹവും പ്രസംഗിക്കുന്ന പ്രകൃതിസ്നേഹികളും മന്ത്രിമാരും എംഎൽഎമാരും എംപിമാരും ഉന്നത ഉദ്യോഗസ്ഥരും വീട്ടിൽനിന്ന് ഇറങ്ങിയാൽ കാറിൽ ഓഫീസിലേക്ക്. ഓഫീസിൽനിന്നും തിരികെ കാറിൽ വീട്ടിലേക്ക്. ഔദ്യോഗിക യാത്രയ്ക്ക് പോലീസ് സംരക്ഷണവും. യാതൊരു കാരണവശാലും പട്ടിയെ പോലും പേടിക്കേണ്ടതില്ല. പേപ്പട്ടി കടിച്ച് എത്രപേർ മരിച്ചാലും കുഴപ്പമില്ല, പേപ്പട്ടിയെ കൊന്നാൽ കോടതി കയറണം. ഇങ്ങനെ ഒരു രാജ്യം ലോകത്ത് എവിടെയെങ്കിലുമുണ്ടോ? വന്യമൃഗങ്ങൾക്ക് മാനസികാഘാതം ഉണ്ടാകുന്ന രീതിയിൽ മനുഷ്യർ പ്രവർത്തിച്ചാൽ അവരുടെ പേരിൽ കേസെടുക്കുകയും വേണ്ടിവന്നാൽ പിടിച്ചുകൊണ്ടുപോയി തല്ലിക്കൊന്ന് കിണറ്റിൽ ഇടുകയും ചെയ്യുന്ന വനപാലകർക്ക് പ്രത്യേകം അവാർഡ് നല്കുന്ന കാര്യം ആലോചിക്കേണ്ടതാണ്.

കണ്ണൂർ ജില്ലയിൽ ഉളിക്കൽ എന്ന സ്ഥലത്ത് ഒരു കാട്ടാന 24 മണിക്കൂർ താണ്ഡവമാടിയപ്പോൾ അതിനെ വനത്തിലേക്ക് വിടാൻ പന്തം കൊളുത്തിയും പടക്കം പൊട്ടിച്ചും നടത്തിയ ശ്രമം തികച്ചും അപലപനീയമാണ്. തീർച്ചയായും ആനയ്ക്ക് മാനസികപ്രയാസം ഉണ്ടായിക്കാണും. “മോനേ, കുട്ടാ, ചക്കരേ, മുത്തേ നീ ചെയ്യുന്നത് എന്താണെന്ന് നീ അറിയുന്നില്ല. നീ നിന്‍റെ ഭവനത്തിലേക്ക് പോകൂ” എന്നു പറഞ്ഞ് സമാധാനിപ്പിച്ച് വിടുകയായിരുന്നു വേണ്ടിയിരുന്നത്. പന്തം കൊളുത്തി പടക്കം പൊട്ടിച്ചവരുടെ പേരിൽ കേസെടുക്കാമായിരുന്നു.

മനുഷ്യരുടെയും മലയോര കർഷകരുടെയും രക്ഷയ്ക്ക് വേണ്ടി താഴെപ്പറയുന്ന നിർദേശങ്ങൾ പരിഗണിക്കാൻ നിയമം അനുവദിക്കുന്നില്ലെങ്കിൽ സർക്കാർ പാർലമെന്‍റിൽ നിയമം പാസാക്കി പുതിയ നിയമം ഉണ്ടാക്കേണ്ടതാണ്.

1. നാട്ടിൽ ഇറങ്ങുന്ന ഏതൊരു വന്യജീവിയെയും തോക്ക് ലൈസൻസുള്ള ആർക്കും വെടി വയ്ക്കുന്നതിന് അനുവാദം കൊടുക്കുക.

2. വർഷത്തിൽ ഒരു മാസം അല്ലെങ്കിൽ ഏതാനും ആഴ്ചകൾ ഫീസ് ഈടാക്കി നായാട്ടിനുള്ള അനുവാദം കൊടുക്കുക.

മേൽപ്പറഞ്ഞ കാര്യങ്ങൾ നമ്മുടെ രാജ്യത്തൊഴികെ എല്ലാ രാജ്യങ്ങളിലും നിലവിലുള്ളതാണ്. മേൽ നിർദേശങ്ങൾ മൃഗസ്നേഹികളെ വേദനിപ്പിക്കുകയും അവരുടെ ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നുവെങ്കിൽ മൂന്നാമത്തെ നിർദേശം പരിഗണിക്കുക.

3. വനാതിർത്തിയിൽ കറന്‍റ് (സോളാർ) വേലി കെട്ടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതെ തടയുക.

എന്നാൽ ഇതു വിജയിക്കണമെങ്കിൽ വേലിയിൽനിന്ന് ഇരുവശത്തേക്കും 100 മീറ്റർ അകലത്തിൽ ഒരു വൃക്ഷവും ഉണ്ടായിരിക്കരുത്. വേലിക്കടുത്ത് വൃക്ഷം ഉണ്ടെങ്കിൽ സിംഹം, കടുവ, പുലി, കുരങ്ങ് ഇവ വൃക്ഷത്തിൽ കയറി നാട്ടിലേക്ക് ചാടുകയും ഉപദ്രവങ്ങൾക്കുശേഷം വൃക്ഷം വഴി കാട്ടിലേക്ക് രക്ഷപ്പെടുകയും ചെയ്യും. ഇതു വലിയ ചെലവേറിയ കാര്യമായതിനാൽ സർക്കാരിന് വൻ സാന്പത്തിക ബാധ്യത ഉണ്ടാകും.

വനമേഖലയ്ക്കടുത്തുള്ള ജനങ്ങളുടെ ദുരിതം മനസിലാക്കാൻ കൂട്ടാക്കാതെയും നിയമഭേദഗതിക്ക് തയാറാകാതെയും അധികാരക്കസേരയിൽ ഇരിക്കുന്നവർ ഒരു കാര്യം മനസിലാക്കുക: ജനം ഇന്നല്ല, നാളെയല്ല, മറ്റന്നാൾ പ്രതികരിക്കും. ചെങ്കോലും കിരീടവും താഴെപ്പോയി എന്നു വരാം.

ജോസഫ് പാലാ