Responses
മനഃസാക്ഷി ഉണരണം
Friday, August 18, 2023 11:51 PM IST
ഒരു ജഡ്ജിയെപ്പോലെ നമ്മെ ശിക്ഷിക്കുന്നതിനുമുന്പ് ഒരു സ്നേഹിതനെപ്പോലെ മനഃസാക്ഷി നമുക്കു മുന്നറിയിപ്പു നൽകുന്നുവെന്ന് ഒരു മഹത് വചനമുണ്ട്. ഇന്നത്തെ നമ്മുടെ സാമൂഹ്യാന്തരീക്ഷം നമ്മുടെയെല്ലാം മനഃസാക്ഷിയിലേക്ക് ഒരു ചൂണ്ടുപലകയാണ്. എവിടെപ്പോയി നമ്മുടെ മനഃസാക്ഷി? നമുക്കുചുറ്റും സംഭവിക്കുന്നതിനോടുള്ള ഒരു നിസംഗത നമുക്കുതന്നെ വിനയാകുന്നതു തിരിച്ചറിയാത്തതെന്ത്? നല്ല അയൽക്കാരനും നല്ല സുഹൃത്തും നല്ല ബന്ധങ്ങളും നല്ല കൂട്ടായ്മകളും പൊയ്പോയോ? തിന്മയ്ക്കെതിരേ ജാഗ്രതയാണ് വേണ്ടതെന്നിരിക്കേ എല്ലാം കഴിഞ്ഞിട്ട് രോഷംകൊണ്ടിട്ട് കാര്യമുണ്ടോ? മനഃസാക്ഷി തരുന്ന മുന്നറിയിപ്പുകളെ നാം അവഗണിക്കുന്നതിലെ വരുംവരായ്മകൾ നാം തിരിച്ചറിയാതെ പോകരുത്. കരുതലോടിരിക്കണം.

എന്തെല്ലാം അത്യാന്താധുനിക വികസന സാധ്യതകൾ നമ്മുടെ ജീവിതത്തിൽ പര്യാപ്തമാണെങ്കിലും നമ്മുടെ ജീവിതസുരക്ഷ സംതൃപ്തിയുടെ വഴിയിലല്ലെങ്കിൽ പിന്നെന്തു പ്രയോജനം? നാടിന്‍റെ ബലം നാട്ടുകാരാണ്; മലയാളക്കരയിൽ അനുനിമിഷം ഇല്ലാതാകുന്നതും നാട്ടുകാരാണ്. ഭാഷയും സംസ്കാരവും സംസ്കൃതിയും വിദ്യാഭ്യാസവും ജീവിതചുറ്റുപാടുകളും മലയാളിക്ക് അഭിമാനിക്കാവുന്നതായിരുന്നു. പക്ഷേ കാലമേറെ ചെല്ലുംതോറും കേരളമെന്ന ‘ലോകോത്തര പ്രദേശം’ ഒരു അരക്ഷിതാവസ്ഥയുടെ സംസാരവിഷയമായി മാറുകയാണ്. മലയാളി തൊഴിൽ തേടി നാടുവിടുന്പോൾ തൊഴിൽ തേടി മറുനാട്ടുകാർ കേരളത്തിലേക്ക് ഒഴുകുകയാണ്. നാം തൊഴിൽ തേടി പോകുന്നന്നിടത്തെല്ലാം നമ്മെക്കുറിച്ചു സുവ്യക്തവും സുരക്ഷിതവുമായ രേഖകളും അറിവുകളുമുണ്ട്. മലയാളിയുടെ അലസതയുടെ ഭാവത്തെ മുതലാക്കി ഇങ്ങോട്ടെത്തുന്ന അതിഥികളെത്രയെന്നോ അവരെങ്ങനെ ഉള്ളവരെന്നോ ആർക്കാണ് അറിയാവുന്നത്.

കുറഞ്ഞ കൂലി, വ്യവസ്ഥകളില്ലാത്ത താമസവും ഭക്ഷണവും, തൊഴിലെടുക്കാൻ മടിയില്ലാത്ത മനോനില തുടങ്ങി വ്യാപാരസ്ഥാപനങ്ങളിൽ നല്ല കച്ചവടം, ലൈൻ ബസുകളിൽ നിറയെ യാത്രക്കാർ, പലവിധ ലഹരി വ്യാപാരം വർധിക്കുന്നു തുടങ്ങി നമുക്ക് അതിഥികളെക്കുറിച്ചു നൂറു നാവാണ്. ഇതിനിടയിൽ തൊഴിലാളികളെ വിതരണം ചെയ്യുന്ന മൊത്തവ്യാപാരികളും പണമുണ്ടാക്കുന്നു. ചുരുക്കത്തിൽ മലയാളി അലസതയുടെ സർവകലാശാലയുടെ നടത്തിപ്പുകാരയപ്പോൾ നമുക്കിടയിലെ തൊഴിലെല്ലാം അതിഥികളിൽ മാത്രം നിക്ഷിപ്തമായെന്നതിൽ മലയാളക്കരയുടെ പ്രശ്നം ആരംഭിക്കുകയാണ്. മലയാളക്കരയിൽ മലയാളിയുടെ അസാന്നിധ്യം അതിഥികളുടെ ഗർവിനു കാരണമാകുന്നു. ഞങ്ങളില്ലെങ്കിൽ കേരളമില്ലായെന്ന് അതിഥികൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.

നാമുണരണം. ചുമതലാബോധമുള്ളവരും ചുറ്റുവട്ടത്തെക്കുറിച്ചു ജാഗ്രതയുള്ളവരുമാകണം. ഭൂരിപക്ഷ ന്യൂനപക്ഷ പ്രശ്നം കേരളത്തെ വല്ലാതെ ഞെരുക്കുന്നു. പലയിടങ്ങളും മറുനാടൻ കരകളായി മാറിക്കൊണ്ടിരിക്കുന്നു. അതിഥികളുടെ മനസ് വായിക്കാനാകാത്തതുകൊണ്ടും അവരുടെ കുറ്റവാസനകളെക്കുറിച്ചു നാം ശ്രദ്ധിക്കാത്തതുകൊണ്ടും പ്രശ്നങ്ങൾ കൂടുകയാണ്. തൊഴിൽ നടക്കേണ്ടതിലേക്ക് മലയാളി ചെയ്യുന്ന സാക്രിഫൈസ് അല്ലെങ്കിൽ നീക്കുപോക്കുകൾ ആപത്തിന്‍റെ സൂചനയാണ്. ജാഗ്രത വേണം.

വ്യക്തമായ നിബന്ധനകളോടെ തൊഴിലാളികൾ പണിയെടുക്കട്ടെ. മലയാളികളുടെ അലസത മാറ്റിയെടുക്കാനാകുന്ന പഠനങ്ങളും തൊഴിൽ സാഹചര്യങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകണം. മലയാളക്കരയിൽ മലയാളികളുണ്ടാകണം. സംസ്കാരവും പൈതൃകവും ഭാഷാ മേൽക്കോയ്മയും തകർക്കപ്പെടരുത്. വേഷങ്ങളും ഭക്ഷണവും താമസയിടങ്ങളും സാക്ഷരതയ്ക്കു യോജിച്ച വിധമാകണം. എന്തും ചെയ്യാൻ വെറും കഴുതകളാക്കി ഇതര നാട്ടുകാരെ കൊണ്ടുനടക്കരുത്. അവരുടെമേൽ നമ്മുടെ നാടിന്‍റെ സംസ്കാരത്തിനൊത്ത ഒരു കണ്ണുണ്ടാകണം.

കുറ്റവാളികളും ഒരുപക്ഷേ നല്ല തൊഴിലാളികളാകാം. പക്ഷേ, നമ്മുടെ ജീവിതസുരക്ഷ അപകടത്തിലാകും. മനോനില തകരാറിലാകുന്നതും വ്യക്തിത്വത്തെ വികലമാക്കുന്നതുമായ ലഹരിയുടെ അഴിഞ്ഞാട്ടം കാലികമായ പ്രശ്നങ്ങൾക്കു ശിക്ഷാ നടപടികളെടുക്കാൻ നിയമതടസമാകുന്നുണ്ട്. നാം നമ്മുടെ സ്വാർഥതയുടെ ലോകത്തുനിന്നു മനുഷ്യത്വത്തിന്‍റെ മുഖവും മനഃസാക്ഷിയും വീണ്ടെടുക്കണം. ദൈവത്തിന്‍റെ സ്വന്തം നാടിനെ സാത്താനുപോലും ഞെട്ടൽ ഉളവാക്കുന്നതിലേക്ക് മാറാൻ ഇടയാക്കരുത്. നമ്മുടെ കണ്ണുകൾ മനഃസാക്ഷിയോടെ ചുറ്റുവട്ടത്തേക്കു കരുതലോടെ തുറന്നിരിക്കണം.

ടോം ജോസ് തഴുവംകുന്ന്