മന്ത്രി വീണാ ജോർജിന് മൂന്നാമത്തെ വീടു മാറ്റം; ഇപ്പോൾ അനുവദിച്ചത് തൈക്കാട് ഹൗസ്
മന്ത്രി വീണാ ജോർജിന് മൂന്നാമത്തെ വീടു മാറ്റം; ഇപ്പോൾ അനുവദിച്ചത് തൈക്കാട് ഹൗസ്
Wednesday, March 27, 2024 12:45 AM IST
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന് വീണ്ടും വീടുമാറ്റം. തൈക്കാട് ഹൗസാണ് മന്ത്രി വീണയുടെ മൂന്നാമത്തെ ഔദ്യോഗിക വസതി.

കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരിക്കേ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസ് പരിസരത്തെ നിളയായിരുന്നു മന്ത്രിയായ വീണാജോർജിന് ആദ്യം അനുവദിച്ചത്. ആരോഗ്യ മന്ത്രിയെന്ന പരിഗണന നൽകിയാണ് നിള ഔദ്യോഗിക വസതിയായി അനുവദിച്ചത്.

നിളയിൽ സൗകര്യം പോരായെന്നു പറഞ്ഞ് മന്ത്രി വീണാ ജോർജ് വസതി ഒഴിഞ്ഞു. തുടർന്ന് നന്ദൻകോട് വാടക വസതിയിലേക്കു മാറി. ഡിസംബർ 29നുണ്ടായ പുനഃസംഘടനയെത്തുടർന്നു മന്ത്രിസഭയിലെത്തിയ കടന്നപ്പള്ളി രാമചന്ദ്രനു പിന്നീട് ഏറെ നാൾ കഴിഞ്ഞ് നിള ഔദ്യോഗിക വസതിയായി അനുവദിച്ചു.


ഒഴിഞ്ഞുകിടന്ന തൈക്കാട് ഹൗസ് ആവശ്യപ്പെട്ടു മന്ത്രി വീണാ ജോർജ് കത്തു നൽകി. തുടർന്നാണ് വീണയ്ക്ക് ഔദ്യോഗിക വസതിയായി തൈക്കാട് ഹൗസ് അനുവദിച്ചത്. തൈക്കാട് ഹൗസിൽ സ്വീപ്പർ തസ്തികയിൽ ഏതാനും ജീവനക്കാരെ നിയമിച്ചു വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.