നാമനിർദേശ പത്രിക: ആദ്യദിവസം സംസ്ഥാനത്ത് 14 പേർ പത്രിക സമർപ്പിച്ചു
നാമനിർദേശ പത്രിക:  ആദ്യദിവസം സംസ്ഥാനത്ത് 14 പേർ പത്രിക സമർപ്പിച്ചു
Friday, March 29, 2024 12:51 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്നലെ സംസ്ഥാനത്ത് 14 പേർ പത്രിക സമർപ്പിച്ചു.

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ് അടക്കമുള്ളവർ പത്രിക നൽകിയവരിൽ ഉൾപ്പെടുന്നു. നാമനിർദേശപത്രിക സമർപ്പിച്ചവരുടെ മണ്ഡലം തിരിച്ചുള്ള വിവരം ചുവടെ: തിരുവനന്തപുരം- 4, കൊല്ലം- 3, മാവേലിക്കര- 1, കോട്ടയം- 1, എറണാകുളം- 1, തൃശൂർ- 1, കോഴിക്കോട്- 1, കാസർഗോഡ്-2. മറ്റു മണ്ഡലങ്ങളിൽ ആരും പത്രിക സമർപ്പിച്ചില്ല.


കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ സ്ഥാനാർഥികൾ രണ്ടു പത്രികകൾ വീതവും കാസർഗോഡ് ഒരാൾ മൂന്നു പത്രികയും നൽകി. ആകെ 18 നാമനിർദേശ പത്രികകൾ സമർപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.