വരുമാനത്തിൽ സർക്കാർ ടാർജറ്റ്‌ മറികടന്ന് മോട്ടോർ വാഹന വകുപ്പ്
വരുമാനത്തിൽ സർക്കാർ ടാർജറ്റ്‌  മറികടന്ന് മോട്ടോർ വാഹന വകുപ്പ്
Tuesday, April 16, 2024 2:08 AM IST
കണ്ണൂർ: സർക്കാർ നിശ്ചയിച്ച ടാർജറ്റ് മറികടന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ 2023-2024 സാന്പത്തിക വർഷത്തെ വരുമാനം. 6136.23 കോടിരൂപയാണ് വരുമാനമായി ലഭിച്ചത്.

5857.61 കോടി രൂപയായിരുന്നു സർക്കാർ ടാർജറ്റ്. നിശ്ചയിച്ച ടാർജറ്റിനെക്കാൾ 104.76 ശതമാനം ലക്ഷ്യം കൈവരിക്കാൻ വകുപ്പിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം 731.2 കോടി രൂപ അധികമായി ലഭിച്ചിട്ടുണ്ട്.

ടാർജറ്റ് തികയ്ക്കാതെ സേഫ് കേരള

നിയമലംഘനങ്ങളിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയായി 361.23 കോടി രൂപ ലഭിച്ചതിൽ സേഫ് കേരളയിൽ നിന്ന് മാത്രം ലഭിച്ചത് 67.32 കോടി രൂപ. 2018 ൽ സേഫ് കേരള സ്ക്വാഡ് തുടങ്ങാൻ സർക്കാരിന് കൊടുത്ത പ്രൊപ്പോസലിൽ പറയുന്നത് നിലവിലുള്ള 34 എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വർഷം 87.71 കോടി രൂപ പിഴത്തുകയായി ഈടാക്കുന്നുണ്ടെന്നും 262 പോസ്റ്റും കൂടി പുതിയതായി സൃഷ്‌ടിച്ച് 34 സ്ക്വാഡ് 85 സ്ക്വാഡ് ആക്കിയാൽ 200 കോടി പിഴത്തുകയായി കളക്‌ട് ചെയ്യാമെന്നായിരുന്നു.സർക്കാർ പ്രൊപ്പോസൽ അംഗീകരിക്കുകയും 262 പുതിയ തസ്തിക സൃഷ്‌ടിച്ച് സ്ക്വാഡിന്‍റെ എണ്ണം 85 ആക്കി.2019 ൽ മോട്ടോർ വാഹന ഭേദഗതി നിയമം പാസാക്കിയപ്പോൾ എല്ലാ നിയമ ലംഘനങ്ങളുടെയും പിഴ അഞ്ചുമുതൽ പത്തിരിട്ടിവരെ വർധിപ്പിച്ചു.


പക്ഷേ,ഇപ്പോൾ കണക്ക് വരുമ്പോൾ 34 സ്ക്വാഡ് 87.71 കോടി പിരിച്ചിരുന്ന സ്ഥാനത്ത് പ്രത്യേക ആർടി ഓഫീസും കൺട്രോൾ റൂമും ഇലക്‌ട്രിക്ക് വാഹനം എല്ലാം ഉണ്ടായിട്ടും 85 സ്ക്വാഡ് ആകെ പിരിച്ചത് 67.32 കോടി രൂപ മാത്രമാണ്. അധിക തസ്തിക സൃഷ്ടിച്ചിട്ടും സേഫ് കേരള സർക്കാരിന് നഷ്ടമായിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.