തെരഞ്ഞെടുപ്പ് നടത്തിപ്പിലെ വീഴ്ചയിൽ അന്വേഷണം വേണം: പ്രതിപക്ഷനേതാവ്
തെരഞ്ഞെടുപ്പ് നടത്തിപ്പിലെ വീഴ്ചയിൽ അന്വേഷണം വേണം: പ്രതിപക്ഷനേതാവ്
Sunday, April 28, 2024 1:38 AM IST
കൊച്ചി: സംസ്ഥാനത്ത് ഇത്രയും മോശമായ തെരഞ്ഞെടുപ്പ് മുന്പു നടന്നിട്ടില്ലെന്നും ഇക്കാര്യത്തിൽ കമ്മീഷന്‍ പൂര്‍ണ പരാജയമായെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മനഃപൂര്‍വമായി വോട്ടിംഗ് വൈകിച്ചതാണോയെന്ന് അന്വേഷിക്കണം.

രണ്ടു വോട്ടുകള്‍ക്കിടയിലുണ്ടായ കാലതാമസം ചില ബൂത്തുകളില്‍ മാത്രമുണ്ടായത് എന്തുകൊണ്ടാണ്? പോളിംഗ് രാത്രി പത്തുവരെ നീളാനുള്ള കാരണമെന്താണ്?

സംസ്ഥാനത്ത് വ്യാപകമായി വോട്ടിംഗ് മെഷീനുകള്‍ കേടാകുന്ന സാഹചര്യവുമുണ്ടായി. അതു നന്നാക്കാനെടുത്ത സമയമെങ്കിലും പോളിംഗില്‍ നീട്ടിക്കൊടുക്കണമായിരുന്നു. ചില സ്ഥലങ്ങളില്‍ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല.

ഇക്കാര്യങ്ങളെല്ലാം അതത് സമയത്ത് അറിയിച്ചിട്ടും തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായില്ല. ഡബിള്‍ വോട്ടിംഗിന്‍റെയും മരിച്ചവരുടെ പേര് ഒഴിവാക്കാത്തതിന്‍റെയും ഉത്തരവാദിത്തം തെരഞ്ഞെടുപ്പു കമ്മീഷനാണെ ന്നും സതീശൻ പറഞ്ഞു.


യുഡിഎഫ് 20 ലും ജയിക്കും

കേരളത്തിൽ ഇരുപത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു സീറ്റിലെങ്കിലും ജയിക്കുമെന്ന് പറയാന്‍ സിപിഎമ്മിനോ ബിജെപിക്കോ സാധിക്കുമോ? യുഡിഎഫ് ജയിക്കുന്നത് അതിന്‍റെ ടീം വര്‍ക്കിലായിരിക്കും.

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതുമുതല്‍ യുഡിഎഫില്‍ ഒരു അപസ്വരവും ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.