Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തിരുട്ട് നഗരം..!
ഇതരസംസ്ഥാനതൊഴിലാളികളാല് സമ്പന്നമാണിന്ന് നാടും നഗരവും. ഫുട്പാത്തുകള്‍ മുതല്‍ ബഹുനില കെട്ടിടങ്ങള്‍ക്കു മുകളില്‍ വരെ ഇന്ന് ഇതരദേശക്കാരുടെ സാന്നിധ്യമുണ്ട്. കച്ചവടക്കാരായും കഠിനാധ്വാനികളായും മലയാളികളുടെ ദിനചര്യയുടെ ഭാഗമായി മാറിയെങ്കിലും അവരില്‍ പലര്‍ക്കും ക്രിമിനല്‍ സ്വഭാവമാണുള്ളത്. അടുത്തിടെ നടന്ന പോക്കറ്റടി മുതല്‍ കൊലപാതകം വരെയുള്ള കേസുകളില്‍ ഇതരദേശക്കാരുടെ പങ്ക് വ്യക്തമാണെന്നാണ് പോലീസ് പറയുന്നത്.
ക്രിമിനലുകളെ തളയ്ക്കുന്നതിനായി പ്രത്യേക ക്രൈംസ്ക്വാഡുകളായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള നാടോടി സ്ത്രീകള്‍ നഗരത്തിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. തൊഴിലാളികളായെത്തിയ ഇതരദേശക്കാരുടെ ഭാര്യയോ കുടുംബാംഗങ്ങളോ ആണെന്ന് പറഞ്ഞാണ് അവര്‍ നഗരത്തില്‍ കഴിയുന്നത്.
രാത്രിയുടെ വിജനതയോ സാഹചര്യമോ ഒന്നും നോക്കിയല്ല തിരുട്ട് ഗ്രാമത്തിലെ നാടോടി സ്ത്രീകളുടെ മോഷണം... കൈയില്‍ കുഞ്ഞുമായി ദയനീയ ഭാവത്തിലായിരിക്കാം അവര്‍ നമുക്കരികിലുണ്ടാവുക. ഒരിക്കല്‍ പോലും സംശയം തോന്നിക്കാത്ത വിധത്തില്‍ പെരുമാറി നമ്മളില്‍ നിന്നകലുന്ന അവര്‍ വിലപ്പെട്ടതെല്ലാം അപഹരിച്ചിരിക്കും. ഒരിലയുടെ മറവുപോലും അവര്‍ക്ക് അനുഗ്രഹമാകുമ്പോള്‍ ദുഃഖിച്ചിരിക്കാനായിരിക്കും നമ്മുടെ വിധി. ഓണത്തിരക്ക് ലക്ഷ്യമിട്ടിറങ്ങിയ ഇത്തരം നാടോടി സ്ത്രീകള്‍ ഇപ്പോള്‍ "ഓപ്പറേഷന്' നടത്താനായി നഗരത്തിലുണ്ട്. ഇമവെട്ടാതെ യാത്ര ചെയ്യാനാവാത്തിടത്തോളം കാലം അവര്‍ മോഷ്ടിച്ചുകൊണ്ടിരിക്കും... ഇരകളാകാതിരിക്കാന്‍ ഒന്നേ മാര്‍ഗമുള്ളൂ ... നിതാന്ത ജാഗ്രത പുലര്‍ത്തുക ...
എത്തിയത് 50 പേര്
ഓണത്തിരക്കിനിടെ പിടിച്ചുപറിയും മോഷണവും ലക്ഷ്യമിട്ട് 50 ഓളം തമിഴ് നാടോടി സ്ത്രീകള്‍ എത്തിയതായാണ് പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ ഓണത്തിന് ശേഷവും അവര്‍ കോഴിക്കോട് വിട്ടു പോയിട്ടില്ല. ബസ്സ്റ്റാന്‍ഡ്, റെയില്വേസ്റ്റേഷന് പരിസരം, തിരക്കേറിയ വ്യാപാരസ്ഥാപനങ്ങള്‍ , തെരുവുകള്‍, തിരക്കേറിയ ബസുകള്‍ എന്നിവിടങ്ങളിലെല്ലാം തിരിച്ചറിയാനാവാത്ത വിധം അവരുണ്ടാവാമെന്നാണ് പോലീസ് മുന്നറിയിപ്പ്. അതിവിദഗ്ധമായി പിടിച്ചുപറിയും മോഷണവും നടത്തുന്നവരാണ് ഈ സംഘം.
ബസില്‍ കയറി മാലമോഷണം നടത്തിയ രണ്ട് തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ ഓണാഘോഷത്തിനു മുമ്പായി ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും മറ്റും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേര് പിടിച്ചുപറിക്കും മോഷണത്തിനുമായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ടെന്ന് പോലീസിന് വ്യക്തമായത്.
അതിവേഗം...ബഹുദൂരം
യാത്രക്കാര്‍ക്ക് യാതൊരുസംശയവും തോന്നിക്കാത്ത വിധത്തിലാണ് നാടോടി സംഘം ബസുകളില്‍ കയറുന്നത്. ബസ് ബ്രേക്കിടുമ്പോഴും മറ്റും യാത്രക്കാരുടെ ശ്രദ്ധ മാറുന്ന നിമിഷം മോഷണം നടത്തുകയാണ് പതിവ്. കൈയിലാക്കി മോഷണ മുതല്‍ അതിവേഗം ബസില്‍ വിവിധ ഭാഗങ്ങളിലായി നില്ക്കുന്ന സംഘാംഗങ്ങളിലേക്ക് കൈമാറും. മോഷ്ടിച്ചയാള്‍ ഉടന്‍ തന്നെ ബസില്‍ നിന്നിറങ്ങുകയില്ല.
അതേസമയം മോഷ്ടിച്ച വസ്തു കൈമാറ്റം ചെയ്ത് ലഭിച്ചയാള്‍ അടുത്ത സ്റ്റോപ്പില്‍ തന്നെ യാതൊരു സംശയത്തിനും ഇടവരാത്ത രീതിയില്‍ ഇറങ്ങി പോവും. പണമോ സ്വര്‍ണാഭരണമോ നഷ്ടപ്പെട്ട വിവരം അറിയുമ്പോള്‍ ഉടമസ്ഥര്‍ സ്വാഭാവികമായും തൊട്ടടുത്തുള്ള ഇതരദേശക്കാരായവരെ സംശയിക്കുകയും പോലീസിലേല്‍പ്പിക്കുകയും ചെയ്യും. എന്നാല്‍ ഇവരെ പരിശോധിച്ചാല്‍ തൊണ്ടിമുതല്‍ ലഭിക്കുകയില്ല. ഇതോടെ കസ്റ്റഡിയില്‍ എടുക്കുന്നവരെ പോലീസിന് വെറുതെ വിടേണ്ടതായി വരും. നൂറുപവന്‍ വരെ ലക്ഷ്യമിട്ടാണ് ഓരോ സംഘവും കേരളത്തിലെത്തുന്നതെന്നാണ് പോലീസ് പറയുന്നത്. അതേസമയം മോഷണം നടന്നതായി അറിയാത്തവര്‍ ആഭരണമോ പണമോ കളഞ്ഞുപോയതായിരിക്കാമെന്ന് വിശ്വസിച്ച് പരാതി നല്കാതിരിക്കുന്നതും ഇവര്‍ക്ക് നേട്ടമാണ്.
രക്ഷിക്കാന്‍ വമ്പന്‍സ്രാവുകള്‍
പിടിച്ചുപറിക്കേസില്‍ പിടിയിലായവര്‍ക്ക് പിന്നില്‍ വന്ശൃംഖലയുണ്ടെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ നാടോടി സ്ത്രീകളെ റിമാന്‍ഡ് ചെയ്ത നിമിഷം മുതല്‍ ഇവര്‍ക്കു പിന്നിലുള്ളവര്‍ രംഗത്തെത്തും. ലക്ഷങ്ങള്‍ വരെ ചെലവഴിച്ചാണ് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നത്. അഭിഭാഷകര്‍ ആദ്യം എഫ്ഐആര്‍ പരിശോധിക്കുകയും പിന്നീട് പരാതിക്കാരെ നേരില്‍കണ്ട് ഒത്തുതീര്‍പ്പിനുള്ള ശ്രമം തുടരുകയും ചെയ്യും. നഷ്ടപ്പെട്ട വസ്തുവിന്റെ അതേമൂല്യമുള്ള വസ്തുക്കള്‍ തിരിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന് പകരം പണം നല്‍കുകയോ ആണ് ചെയ്യുന്നത്. ഇതിന് തയാറായില്ലെങ്കില്‍ കൂടുതല്‍ തുക ഓഫര്‍ ചെയ്യും. തുടര്‍ന്ന് പരാതിക്കാരെ കേസ് കോടതി പരിഗണിക്കുന്ന ദിവസം കോടതിയിലെത്തിക്കുകയും അവിടെ നിന്ന് തിരിച്ച് വീട്ടില്‍ വരെ എത്തിക്കുകയുമാണ് ചെയ്യുന്നത്. നഷ്ടപരിഹാരം ലഭിച്ച പരാതിക്കാരന് കോടതിയില്‍ അക്കാര്യം മാത്രം പറഞ്ഞാല്‍ മതി.
ഒരു മാസത്തിനുള്ളില്‍ പിടിയിലായത് 15 പേര്
ഒരു മാസത്തിനിടെ നഗരത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15 ലേറെ നാടോടി സ്ത്രീകള്‍ പിടിയിലായതായാണ് പറയുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ടൗണ്പോലീസിലാണ്. യാത്രയ്ക്കിടെയുള്ള പിടിച്ചുപറിയുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലായും രജിസ്റ്റര്‍ ചെയ്തതെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.
ആല്‍ബം തയാറാക്കുന്നു
നാടോടി സ്ത്രീകള്‍ പിടിച്ചുപറി നടത്തുന്നത് തടയുന്നതിനായി പോലീസ് ആല്‍ബം തയാറാക്കുന്നുണ്ട്. നഗരത്തില്‍ കാണുന്ന നാടോടി സ്ത്രീകളുടെ ഫോട്ടോയും മറ്റു വിശദവിവരങ്ങളും ശേഖരിക്കുകയാണ് ആദ്യം ചെയ്യുന്നത്. എവിടെയെങ്കിലും ഇത്തരത്തില്‍ പിടിച്ചുപറി കേസുകളുണ്ടായാല്‍ പരാതിക്കാര്‍ക്ക് പോലീസിന്റെ ശേഖരത്തിലുള്ള ഫോട്ടോ കാണിച്ചു നല്‍കുകയും അവരാണെങ്കില്‍ പിടികൂടാന്‍ എളുപ്പമാവുകയും ചെയ്യും. ഇതിനാണ് ഫോട്ടോ ആല്‍ബം തയാറാക്കുന്നത്.
അതേസമയം പലരും തെറ്റായ വിവരങ്ങളാണ് പോലീസിന് നല്‍കുന്നത്. തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് ഔദ്യോഗിക രേഖകളോ ഒന്നുമില്ലാതെയാണ് നാടോടിസ്ത്രീകളെത്തുന്നത്. അവര്‍ പറയുന്ന മേല്‍വിലാസം രേഖപ്പെടുത്തുകയല്ലാതെ അവ സ്ഥിരീകരിക്കുന്നതിനുള്ള വഴികള്‍ സങ്കീര്‍ണമാണ്.
തയാറാക്കിയത്:
കെ. ഷിന്റുലാൽ
മെലഡിയുടെ രാജ്ഞി
1944 മാർച്ചിൽ ജനിച്ച ബി. വസന്ത എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വർഷം. അതിമ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
Latest News
ജനാധിപത്യ, മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ നയമാണ് സർക്കാർ പിൻതുടരുന്നത്: വി. ശിവൻകുട്ടി
വൈദ്യുതി ലൈൻ മാറ്റുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
Latest News
ജനാധിപത്യ, മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ നയമാണ് സർക്കാർ പിൻതുടരുന്നത്: വി. ശിവൻകുട്ടി
വൈദ്യുതി ലൈൻ മാറ്റുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top