x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണം; പാചകവാതകമില്ലാതെ അധ്യാപകര്‍ നെട്ടോട്ടത്തില്‍

സീമ മോഹന്‍ലാല്‍
Published: May 31, 2026 11:03 PM IST | Updated: May 31, 2026 11:03 PM IST

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കാനിരിക്കേ പാചകവാതക ക്ഷാമം മൂലം ഉച്ചഭക്ഷണവിതരണം മുടങ്ങുമെന്ന ആശങ്കയില്‍ അധ്യാപകര്‍. പല സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള അരി ലഭിച്ചെങ്കിലും എല്‍പിജി സിലിണ്ടറുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

നിലവില്‍ ഗ്യാസ് ഏജന്‍സിയില്‍നിന്ന് സ്‌കൂളുകളിലേക്ക് സിലിണ്ടര്‍ എത്തിക്കും. സ്‌കൂള്‍ അധികൃതര്‍ ഏജന്‍സി ഓഫീസില്‍ വിളിച്ച് ബുക്കിംഗ് നടത്തണം. ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ല. നൂറു കുട്ടികള്‍ക്ക് ഒരു മാസം മിനിമം രണ്ട് വാണിജ്യ സിലിണ്ടറുകള്‍ (വലുത്) വേണ്ടിവരും. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ സിലിണ്ടറുകള്‍ വേണം.

വിറകടുപ്പുകള്‍ പൊളിച്ചുമാറ്റാന്‍ രണ്ടു വര്‍ഷം മുമ്പ് കര്‍ശന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ പല സ്ഥലത്തും താത്കാലിക അടുപ്പ് നിര്‍മിച്ചാണ് സ്‌കൂളുകളില്‍ ആഹാരം പാകം ചെയ്യുന്നത്. മഴക്കാലത്ത് ഇത് കൂടുതല്‍ പ്രയാസകരമാകും.

മെനു പ്രകാരമുള്ള ഉച്ചഭക്ഷണം മാത്രം പോരാ. ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികള്‍ക്കു നല്‍കേണ്ടതുണ്ട്.

അതേസമയം, പാചകവാതകം ലഭിക്കാത്തതിനാല്‍ പ്രധാനാധ്യാപകര്‍ക്കു ജോലിസമ്മര്‍ദം കൂടുകയാണ്.

Tags : School lunch distribution Teachers cooking utensils

Recent News

Corehub Up