പെണ്ണെഴുത്ത് ശില്‍പശാല സമാപിച്ചു
Wednesday, May 1, 2024 8:13 AM IST
മലപ്പുറം: കവിതകൊണ്ടൊരു പകല്‍. അതില്‍ നിറയെ വെളിച്ചവും എന്ന തലക്കെട്ടില്‍ ബുക്ക് പ്ലസ് സംഘടിപ്പിച്ച മൂന്നാമത് പെണ്ണെഴുത്ത് ശില്‍പശാല സമാപിച്ചു.

പാണക്കാട് ഹാദിയ സെന്‍ററില്‍ നടന്ന പരിപാടിയില്‍ ശരീഫ് ചെമ്മാട് ആമുഖഭാഷണം നടത്തി. അനുഭവങ്ങളില്ലെങ്കിലും ഭാവനകള്‍ കോര്‍ത്തുവച്ച് നല്ല കൃതികള്‍ രചിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ഗസമീക്ഷ എന്ന ആദ്യ സെഷനില്‍ കവി വീരാന്‍കുട്ടി സംസാരിച്ചു.

കവിത ഒരു പൊതിക്കാത്ത തേങ്ങ പോലെയാണെന്നും ചകിരി മാറ്റി ചിരട്ട പൊളിച്ചാല്‍ മാത്രം കിട്ടുന്നതാകണം അതിന്‍റെ സത്തയെന്നും അദ്ദേഹം സൂചിപ്പിച്ചു. കവിതക്ക് ധാരാളം ശൈലികള്‍ നിലവിലുണ്ടെന്നും ആ കൈവഴികളെല്ലാം ഒറ്റക്കടലിലാണ് ചെന്നുപതിക്കുന്നതെന്നും ഇനിയും പുതിയ ശൈലികള്‍ കണ്ടെത്താന്‍ അവസരമുണ്ടെന്നും എഴുത്തുകാരിയുടെ മുറി എന്ന രണ്ടാം സെഷനില്‍ നൂറ വരിക്കോടന്‍ പറഞ്ഞു.

കവിതയുടെ ജൈവചിത്രം എന്ന അവസാന സെഷനില്‍ പുതിയകാല കവിതകള്‍ പാടിയും പറഞ്ഞും നാഫി ചേലക്കോട് സംവദിച്ചു. ബുക്പ്ലസിന്‍റെ വിവിധ പ്രൊജക്ടുകളിലെ എഴുത്തവസരങ്ങളും അദ്ദേഹം പരിചയപ്പെടുത്തി. അഫീഫ ജാസ്മിന്‍, മുഹ്സിന ഖദീജ, ഫാത്തിമ ഷെറില്‍ എന്നിവര്‍ മികച്ച കവിതകള്‍ക്കുള്ള അവാര്‍ഡുകള്‍ നേടി. എഴുപതോളം നവാഗത എഴുത്തുകാരികള്‍ പങ്കെടുത്ത പരിപാടിയില്‍ ഹന്ന മെഹ്തര്‍, ഇര്‍ശാന അയ്യനാരി, സലീം ദേളി, ശാഫി ചെങ്ങര എന്നിവര്‍ സംസാരിച്ചു.